Thursday, September 7, 2023

എന്താണ് മോക്ഷം?

 


മോക്ഷം ഹിന്ദുമതത്തിലെ ആഴമേറിയതും ആഴത്തിലുള്ളതുമായ ഒരു ആത്മീയ ആശയമാണ്, അത് ആത്മസാക്ഷാത്കാരത്തിനും കഷ്ടപ്പാടുകളുടെ ചക്രത്തിൽ നിന്നുള്ള മോചനത്തിനുമുള്ള ആത്മീയ അന്വേഷണത്തിന്റെ പരിസമാപ്തിയെ പ്രതിനിധീകരിക്കുന്നു.

പല ഹിന്ദുക്കളും തങ്ങളുടെ ആത്മീയ ആചാരങ്ങളിലൂടെയും ഭക്തിയിലൂടെയും നേടാൻ ആഗ്രഹിക്കുന്ന ആത്യന്തിക ലക്ഷ്യമാണിത്.

മോക്ഷം നേടുക എന്നതിനർത്ഥം പുനർജന്മ ചക്രത്തിൽ നിന്ന് മോചനം നേടുക എന്നാണ്. ഒരിക്കൽ മോക്ഷം നേടിയാൽ, ആത്മാവ് ഭൗതിക ലോകത്തെ മറികടന്നതിനാൽ, കൂടുതൽ പുനർജന്മത്തിന്റെ ആവശ്യമില്ല.

ആത്മീയ പൂർത്തീകരണത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയായും ആത്യന്തിക സത്യത്തിന്റെ സാക്ഷാത്കാരമായും മോക്ഷത്തെ വിശേഷിപ്പിക്കാറുണ്ട്. സ്വയം കണ്ടെത്തലിലേക്കും ദൈവിക ഐക്യത്തിലേക്കും ഉള്ള ആത്മാവിന്റെ യാത്രയുടെ പരിസമാപ്തിയാണിത്

മോക്ഷത്തിലേക്കുള്ള യാത്ര വളരെ വ്യക്തിഗതമാണ്. ആന്തരിക പരിവർത്തനം, സ്വയം തിരിച്ചറിവ്, ആത്മാവിന്റെ ശുദ്ധീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ആചാരങ്ങളെയോ ബാഹ്യ ആചാരങ്ങളെയോ മതപരമായ ബന്ധങ്ങളെയോ ആശ്രയിക്കുന്നില്ല.

മോക്ഷം കഷ്ടപ്പാടുകളുടെയും ഭൗതിക ലോകത്തിന്റെ പരിമിതികളുടെയും ചക്രം അവസാനിപ്പിക്കുന്നു. ഇത് ശാശ്വതമായ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സുഖദുഃഖങ്ങളുടെ ചക്രത്തിൽ നിന്നുള്ള മോചനത്തിന്റെയും അവസ്ഥയാണ്.

എല്ലാ അസ്തിത്വത്തിന്റെയും ആത്യന്തിക യാഥാർത്ഥ്യവും ഉറവിടവുമായി കണക്കാക്കപ്പെടുന്ന കോസ്മിക് ആത്മാവുമായി (ബ്രഹ്മം, പരമാത്മാവ് ) വ്യക്തിഗത ആത്മാവിനെ (ജീവത്മാവ് ) ലയിപ്പിക്കുന്നതിനെ മോക്ഷം സൂചിപ്പിക്കുന്നു. ഇത് ദൈവവുമായുള്ള ഏകത്വത്തിന്റെയും ഐക്യത്തിന്റെയും അവസ്ഥയാണ്.

ഹിന്ദുമതത്തിലെ കേന്ദ്ര സങ്കൽപ്പങ്ങളിലൊന്നാണ് മോക്ഷം, അത് ആത്യന്തിക ആത്മീയ ലക്ഷ്യത്തെയും ജനന മരണ ചക്രത്തിൽ നിന്നുള്ള മോചനത്തെയും പ്രതിനിധീകരിക്കുന്നു (സംസാര ചക്രത്തിൽ നിന്നുള്ള മോചനം ). മോക്ഷം, ശാശ്വതമായ ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദിവ്യവുമായുള്ള ഐക്യത്തിന്റെ അവസ്ഥയാണ്.

സനാതന ധർമ്മം എന്നാൽ എന്താണ് ?


സനാതന ധർമ്മം എന്താണെന്ന് ഒന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കാം.ഒരു rough translation എടുത്താൽ ' eternal nature of reality ' എന്നാണ്. അതായത് ' Reality എങ്ങനെയാണോ ഉള്ളത് അങ്ങനെ ' . അഗ്നി മുകളിലേക്ക് കത്തി ഉയരും, നദി താഴ്വാരങ്ങളിലേക്ക് ഒഴുകിയിറങ്ങും.അതാണ് അഗ്നിയുടെയും ജലത്തിൻ്റെയും സനാതനത്വം.
മനുഷ്യനിലെ സനാതനത്വത്തെക്കുറിച്ച് പറയുമ്പോൾ 'ധർമ്മം ' എന്നുകൂടി ചേർക്കും.സനാതന ധർമ്മം!! വിവേചന അധികാരത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്നത് കൊണ്ട് ധാർമികമായോ അധാർമികമായോ മനുഷ്യന് കാര്യങ്ങൾ ചെയ്യാം. അതിലെ ധാർമികമായ കാര്യങ്ങൾ എന്ന് വ്യക്തമാക്കാനാണ് ധർമ്മം ( morality) എന്നുകൂടി ചേർക്കുന്നത്. ഇതിനെ ഒന്ന് translate ചെയ്തു നോക്കിയാൽ 'മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളിലെ ധാർമികമായത് എന്തോ അത് ' എന്നാണ് സനാതന ധർമ്മത്തിന്റെ അർത്ഥം.
നൈസർഗികമായി മനുഷ്യൻ ചെയ്യുന്ന ആവിഷ്കാരങ്ങളെല്ലാം ധാർമികം ആണല്ലോ.അതെല്ലാം സനാതനവും ആണ്.സംഗീതം, നൃത്തം, ശില്പകല തുടങ്ങി യുദ്ധം ചെയ്യുന്നത് വരെയും സനാതനമാണ്. ഇതെല്ലാം മനുഷ്യർ ചെയ്യുന്നതാണ്, ഭാരതത്തിലെ ദേവതകളും ചെയ്യുന്നതാണ്. വീണ വായിക്കുന്ന സരസ്വതിയും , താണ്ഡവനടനം ചെയ്യുന്ന ശിവനും , അമ്പയയ്ക്കുന്ന ശ്രീരാമനും ഒക്കെ മനുഷ്യന്റെ ഉൾപ്രേരണകളുടെ ആവിഷ്കാരം കൂടിയാണ്. അതുകൊണ്ടാണ് ചാന്തോഗ്യപനിഷദ് 'തത്വമസി ' (അത് നീ തന്നെയാകുന്നു) എന്ന് പറഞ്ഞു വയ്ക്കുന്നത്.
ഇനി സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന സ്റ്റാലിന്റെ മോന്റെ അഭിപ്രായത്തിലേക്ക് വരാം. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെങ്കിൽ മനുഷ്യനിലെ നൈസർഗ്ഗികമായ ആവിഷ്കാരങ്ങൾക്കെതിരെ പോരാടേണ്ടി വരും എന്ന് വ്യക്തമാക്കാനാണ് ആദ്യം സനാതന ധർമ്മത്തെ നിർവചിച്ചത്. അത് മനുഷ്യനെതിരെയുള്ള പോരാട്ടം തന്നെയാണ്. മനുഷ്യർ പൂർണമായി ഇല്ലാതാകുന്നത് വരെയും അത് ചെയ്യേണ്ടിവരും. എങ്ങാനും ആരെങ്കിലും ശേഷിച്ചാലോ അവിടെ വീണ്ടും ' സനാതന ധർമ്മം ' ബാക്കിയായി.
വിശ്വത്തിലെ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈശ്വര ചൈതന്യത്തെക്കുറിച്ച് ഈശവാസ്യ ഉപനിഷത്തിൽ ഒരു ശ്ലോകം ഉണ്ട്.
" ഓം പൂര്ണ്ണമദഃ പൂര്ണ്ണമിദം
പൂര്ണ്ണാത് പൂര്ണ്ണമുദച്യതേ
പൂര്ണ്ണസ്യ പൂര്ണ്ണമാദായ
പൂര്ണ്ണമേവാവശിഷ്യതേ .
ഓം ശാന്തിഃ ശാന്തിഃ ശാന്തി "
ഓരോ അണുവും ഈശ്വര ചൈതന്യത്താൽ പൂർണ്ണമാണ്. ഈ പൂർണ്ണതയിൽ നിന്ന് പൂർണ്ണതയെ എടുത്തുമാറ്റിയാൽ അവശേഷിക്കുന്നത് എന്തോ അതിലും പൂർണ്ണത ബാക്കിയുണ്ടാകും എന്നാണ് ഇതിൻ്റെ അർത്ഥം.അതുപോലെയാണ് സനാതന ധർമ്മം.
ഇനി ജാതി വ്യവസ്ഥ. തൊഴിലിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ ശ്രേണി പരമായി സമൂഹത്തിൽ വിന്യസിച്ചിരിക്കുന്നു എന്നതും അതിൽ താഴെക്കിടയിൽ ഉള്ളവർ അയിത്തം നേരിടുന്നു എന്നതും കാലക്രമത്തിൽ ഈ hierarchy ജനനത്തിന്റെ അടിസ്ഥാനത്തിലായി മാറി എന്നതും ആണല്ലോ ജാതീയതയുടെ പ്രത്യേകത. ഇത് മധ്യകാലഘട്ടത്തിന്റെ ഒരു പ്രത്യേകത ആയിരുന്നു.സ്മിത്ത് , മില്ലർ, ടൈലർ, പ്രീസ്റ്റ് തുടങ്ങി ഏതാണ്ട് എല്ലാ യൂറോപ്പ്യൻ surname കളും പരമ്പരാഗതമായി ആളുകൾ ചെയ്തു പോന്നിരുന്ന തൊഴിലുകളെ അടിസ്ഥാനമാക്കി ഉണ്ടായതാണല്ലോ. ഫ്യൂഡലിസവും അടിമത്വവും വംശീയതയും യൂറോപ്പിലും മധ്യകാലത്തും നിലനിന്നിരുന്നു.അതൊരു സാമൂഹിക അപഭ്രംശം മാത്രമാണെങ്കിൽ ജാതി വ്യവസ്ഥയും അങ്ങനെ തന്നെയാണ്. അതല്ലാതെ മനുഷ്യൻ സാമൂഹികമായി ഏതെങ്കിലും പ്രത്യേക രീതികളിൽ organized ആകണമെന്ന് വേദങ്ങളിലോ ഉപനിഷത്തുകൾ ലോ ഗീതയിലോ ബൈബിളോ ഒന്നും ഞാൻ വായിച്ചിട്ടില്ല.
60 വർഷങ്ങൾ ദ്രാവിഡ സ്വത്വബോധം പേറുന്ന രാഷ്ട്രീയപാർട്ടികൾ ഭരിച്ചിട്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ജാതീയത കൊടികുത്തി വാഴുന്ന സംസ്ഥാനങ്ങളിൽ ഒന്നായി തമിഴ്നാട് എങ്ങനെ മാറി എന്നത് ചിന്തനീയമാണ്. സ്റ്റാലിന്റെ മോൻ പറയുന്നതുപോലെ സാമൂഹ്യനീതിയും തുല്യതയും ആണ് അവരുടെ ആശയസംഹിത എങ്കിൽ ഇങ്ങനെ സംഭവിക്കില്ലല്ലോ.ഇതിന് ഏറ്റവും plausible explanation , ദ്രാവിഡ സ്വത്വബോധം എന്നത് തന്നെ സങ്കുചിതമായ Anti Brahmin hatred ല് അധിഷ്ഠിതമായി രൂപപ്പെടുത്തിയതാണ് എന്നത് തന്നെ.പെരിയാർ EV Ramaswamy Naicker ബ്രാഹ്മണരെ കണ്ടിടത്ത് വച്ച് കുത്തണം, കൊല്ലണം എന്നൊക്കെ പറഞ്ഞ് നടക്കുന്നത് കണ്ട ജവഹർലാൽ നെഹ്റു അന്നത്തെ മദ്രാസ് മുഖ്യമന്ത്രി കാമരാജിന് കത്തയച്ചത് ആ criminal minded pervert നേ വല്ല lunatic asylum ലും പിടിച്ച് ഇടാനാണ്.

സനാതന ധർമ്മവും അതിന്റെ നാശനവും

പണ്ട് 1823ൽ ഭാരതത്തിൽ സനാതന ധർമ്മം നശിപ്പിക്കാനായി ഒരു ഫ്രഞ്ച് പാതിരി എത്തുന്നുണ്ട്...ജീൻ ആൻ്റണി ദുബോയിസ് എന്ന് പേരുള്ള പ്രസ്തുത പാതിരി അയാളുടെ നല്ലൊരു ശതമാനം ജീവിതവും മതപരിവർത്തനത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച് പോണ്ടിച്ചേരിയിലും, മദ്രാസിലും, മൈസൂരിലും മുപ്പത് വർഷത്തോളം അയാൾ പ്രവർത്തിച്ചു...ഒടുവിൽ വണ്ടി കയറി നാട് വിടുമ്പോ കൂടെ ഉള്ളവരോട് അയാളൊരു കാര്യം പറയുന്നുണ്ട്...

"നിങ്ങൾക്ക് ഒരിക്കലും ഇന്ത്യക്കാരെ മതം മാറ്റാൻ കഴിയില്ല...അവരുടെ മതം നശിപ്പിക്കാനും കഴിയില്ല.."

സനാതന ധർമ്മം,അഥവാ ഹിന്ദു ധർമ്മത്തെ അതിക്രമിച്ച് കയറിയവർക്കും,ഉള്ളിൽ നിന്ന് തകർക്കാൻ നോക്കിയവർക്കും അതിൻ്റെ രോമത്തെ പോലും തൊടാൻ കഴിഞ്ഞിട്ടില്ല....കാരണം,എന്തിലാണ് അത് നിലനിൽക്കുന്നതെന്ന് നശിപ്പിക്കാൻ വരുന്ന ആർക്കും അറിയില്ല.....

അവസാനത്തെ ആയിരം വർഷങ്ങളിൽ നമ്മുടെ അനേകം ക്ഷേത്രങ്ങൾ അധിനിവേശ ശക്തികൾ നശിപ്പിച്ചിട്ടുണ്ട്,പുണ്യ ഗ്രന്ഥങ്ങൾ കത്തിച്ചിട്ടുണ്ട്,ആളുകളെ മതം മാറ്റിയിട്ടുണ്ട്..പക്ഷേ എന്നിട്ടും സനാതന ധർമ്മം,അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്...അതിന് വേണ്ടി അവതാര പുരുഷന്മാർ പോരാട്ടം നയിക്കുന്നുണ്ട്....മറ്റ് മത വിഭാഗങ്ങളെ പോലെ ഒരു പ്രത്യേക ആരാധനാലയം,ഗ്രന്ഥം നശിപ്പിച്ചാൽ ഹിന്ദു ഇല്ലാതെയാകില്ല..അവൻ തിരികെ ശക്തി സ്വാംശീകരിച്ച് അതൊക്കെ വീണ്ടെടുക്കും...നശിപ്പിച്ചവനെ ഓടിച്ചതിന് ശേഷം അതിലും ഗംഭീരമായ ഒരു ആരാധനാലയം പണിയും,ഭംഗിയോടെ മറ്റൊരു ഗ്രന്ഥവും രചിക്കും....

എവിടെയാണ് സനാതന ധർമ്മത്തിൻ്റെ ആത്മാവ്??അത് ആരാധനാലയത്തിലോ, ഗ്രന്ഥങ്ങളിലോ അല്ല....

അത് തത്വമസി എന്ന അടിസ്ഥാനത്തിലാണ്....

നിന്നിൽ, നമ്മളിലാണ് സനാതന ധർമ്മത്തിൻ്റെ ആത്മാവ് കുടികൊള്ളുന്നത്....ഒപ്പമിരിക്കുന്നവൻ,കൂടെ നടക്കുന്നവൻ ഈശ്വരൻ തന്നെയാണെന്ന് തിരിച്ചറിയുന്ന ഈ പ്രപഞ്ചത്തിലെ തന്നെ ഒരേയൊരു ധർമ്മമാണത്..ഹിന്ദുവായ ഏതൊരാളും അംഗീകരിക്കുന്ന ഏറ്റവും പ്രഥമമായ അടിസ്ഥാനപാഠമാണത്.... അതിനെ ഇല്ലാതാക്കുക,അല്ലെങ്കിൽ ഉന്മൂലനം ചെയുക എന്ന് വെച്ചാൽ മുഴുവൻ ഹിന്ദുക്കളെയും ഉന്മൂലനം ചെയ്യേണ്ടി വരും....

ഇത് ഹിന്ദുക്കളെ ഇപ്പൊ മലർത്തിയടിച്ച് കളയും എന്ന് വമ്പും കാട്ടി വന്ന ഒറ്റ ഒരുത്തനും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല....ഇനി മനസ്സിലാകുമെന്നും തോന്നുന്നില്ല....ഹിന്ദുക്കൾ ആണെങ്കിലോ, ഇപ്പോ ലോകം മുഴുവൻ വേഗത്തിൽ വളരുന്ന മത വിഭാഗങ്ങളിൽ ഒന്നായി മാറിക്കൊണ്ടും ഇരിക്കുന്നു...ഇംഗ്ലണ്ടിലും,സിംഗപ്പൂരിലും,അമേരിക്കയിലും ഒക്കെ ഭരണ സിരാകേന്ദ്രങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ എത്താൻ തക്ക വളർച്ച ഹിന്ദുക്കൾക്ക് ഇന്നുണ്ട്...

ഉദയനിധി സ്റ്റാലിൻ ഇത് പറഞ്ഞ തമിഴ് നാടിൻ്റെ കാര്യമാണ് ഇതിലും തമാശ....തമിഴ് നാടിൻ്റെ ഔദ്യോഗിക ചിഹ്നം തന്നെ ഒരു ഹിന്ദു ക്ഷേത്രമാണ്.. പാണ്ഡ്യർ നിർമ്മിച്ച വില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രമാണ് തമിഴ്നാടിൻ്റെ ഔദ്യോഗിക ചിഹ്നം..തമിഴ് നാടിൻ്റെ സ്റ്റേറ്റ് മോട്ടോ എന്നത് മുണ്ഡകോപനിഷത്തിലെ ' സത്യമേവ ജയതേയും....

ഉദയനിധി, അയാൾ അഭിനയിച്ച രണ്ടര മണിക്കൂർ നീളമുള്ള സിനിമയിൽ പോലും രണ്ടര മിനുട്ട് സ്ക്രീൻ ഡോമിനെറ്റ് ചെയ്യാൻ കഴിവില്ലാത്ത ഒരാളാണ്...അയാളാണ് പതിനായിരം വർഷത്തിന് മുകളിൽ ഈ രാഷ്ട്രത്തെ ഡോമിനെറ്റ് ചെയ്യുന്ന ധർമ്മത്തെ ഉന്മൂലനം ചെയുമെന്ന് വീമ്പിളക്കുന്നത്....

ഭഗവദ് നാമം ഉന്മൂലനം ചെയ്യുമെന്ന് ആക്രോശിച്ച ഹിരണ്യകശ്യപിവുവിനെ കൊണ്ട് നടന്നിട്ടില്ല,പിന്നെയാണ് അങ്ങേരുടെ വാല്ലിൽ കെട്ടാൻ ഇല്ലാത്ത ഇവന്മാര് ....

സനാതനവും ജാതിയും | Jathi

 ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉപയോഗിക്കുന്ന  ഭഗവത്ഗീതയിലെ വരികൾ ആണ് 

ചാതുര്‍വ്വര്‍ണ്യം മയാ സൃഷ്ടം

ഗുണകര്‍മ്മ വിഭാഗശഃ..

അനുകൂലിക്കുന്നവര്‍ ആദ്യത്തെ ഒരു വരി മാത്രമേ പറയൂ. എതിര്‍ക്കുന്നവര്‍ രണ്ടുവരികളും പറയും എന്നൊരു വ്യത്യാസം മാത്രം.

 ഗുണകര്‍മ്മവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ചാതുര്‍വ്വര്‍ണ്യം എന്നാല്‍ സൃഷ്ടിക്കപ്പെട്ടു. ഗുണവും കര്‍മ്മവും അനുസരിച്ചാണ് ആളുകളെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലായി തരംതിരിക്കുന്നു എന്നാണ് പറയുന്നത്.

ആ നാല് വര്‍ണ്ണങ്ങള്‍  എന്നിങ്ങനെയാണ്.

അല്ലയോ കല്യാണീ! ബ്രഹ്മത്തിന്റെ സ്വഭാവം എല്ലായിടത്തും ഒന്നുപോലെതന്നെ ഇരിക്കുന്നു. നിര്‍ഗ്ഗുണവും നിര്‍മ്മലവുമായ ബ്രഹ്മം ഏവനിലുണ്ടോ അവനേ ബ്രാഹ്മണന്‍ എന്ന് പറയുന്നു.

വിഷയസുഖത്തില്‍ ഇച്ഛയോടുകൂടിയവരും സാഹസത്തില്‍ പ്രിയമുള്ളവരും കോപിഷ്ഠന്മാരും ആയി സ്വധര്‍മ്മങ്ങളെ വിട്ടു രജോഗുണത്തോടിരുന്ന ബ്രാഹ്മണര്‍ ക്ഷത്രിയരായി ഭവിച്ചു.

പശുപാലനവും ഉഴവും തന്റെ വൃത്തിയായിട്ടു വച്ചുകൊണ്ടു രജോഗുണവും തമോഗുണവും ഉള്ളവരായി സ്വധര്‍മ്മത്തെ ത്യജിച്ചവരായ ബ്രാഹ്മണര്‍ വൈശ്യരായി ഭവിച്ചു.

 ‘കൊലയും കളവും പ്രവര്‍ത്തിക്കുന്നവരും ലോഭികളും ഉപജീവനത്തിന് എന്തു കര്‍മ്മത്തേയും അനുഷ്ഠിക്കാന്‍ മടിയില്ലാത്തവരും തമോഗുണശീലന്മാരും ശൗചമില്ലാത്തവരും പരിഭ്രഷ്ടന്മാരുമായ ബ്രാഹ്മണര്‍ ശൂദ്രരായിത്തീര്‍ന്നു.’

കര്‍മ്മഭിര്‍ദ്ദേവീ

ശൂഭൈരാചരിതൈസ്തഥാ

ശൂദ്രോ ബ്രാഹ്മണതാം യാതി

വൈശ്യഃ ക്ഷത്രിയതാം വ്രജേല്‍.’

എന്നാൽ അല്ലയോ ദേവീ! ഈ (മുന്‍ചൊന്ന) കര്‍മ്മങ്ങളാലും സദാചാരത്തിനാലും ശൂദ്രന്‍ ബ്രാഹ്മണനാകുന്നു. വൈശ്യന്‍ ക്ഷത്രിയനാകുന്നു.

ഏതൈഃ കര്‍മ്മഫലൈര്‍ദ്ദേവീ! ന്യൂനജാതികുലോത്ഭവഃ

ശൂദ്രോപ്യാഗമസമ്പന്നോ ദ്വിജോ ഭവതി സംസ്‌കൃതഃ’

അര്‍ത്ഥം: അല്ലയോ ദേവീ! താഴ്ന്നജാതിയില്‍ താഴ്ന്ന കുലത്തില്‍ ജനിച്ച ശൂദ്രനെന്നുവരികിലും അവന്‍ ഈ കര്‍മ്മങ്ങളുടെ ഫലത്തിനാല്‍ ശാസ്ത്രജ്ഞാനമുണ്ടായി പരിശുദ്ധനായി ദ്വിജനായി ഭവിക്കുന്നു.

ധര്‍മ്മിഷ്ടരായ മനുഷ്യര്‍ വിപരീതബുദ്ധികളായതിനാല്‍ അവരുടെ പ്രവൃത്തികള്‍ അനുസരിച്ച് അവരെ നാലായി തരംതിരിക്കേണ്ടി വന്നതാണ് ചാതുര്‍വ്വര്‍ണ്യം

കടപ്പാട്: sanathanadharmapadasala.blogspot.com

ഇതിൽ എവിടെയാണ് രാഷ്ട്രീയക്കാര് പറയുന്ന hierarchy

Sree Krishna Jayanti | Janmashtami

 ലഹരി എന്ന വിഷം പുരട്ടി മുലയൂട്ടാൻ വരുന്ന പൂതനമാരെ തിരിച്ചറിയാൻ,

.... അധർമ്മത്തിന്റെ ഫണം നിവർത്തി ആടുന്ന അഭിനവ കാളിയന്മാരുടെ നെറുകയിൽ ആനന്ദ നടനം ആടുവാൻ,...

... പ്രജ്ഞ  നഷ്ടപ്പെട്ടു ആയുധം താഴെവച്ച് കണ്ണുകലങ്ങി കരഞ്ഞു നിൽക്കുന്ന ആയിരം പാർത്ഥൻമാർക്ക് പോരാടാൻ ശക്തി കൊടുക്കുന്ന ഗീത ഉപദേശിക്കുവാൻ.....

 പി വി അൻവറും,കാരാട്ട് നരകാസുരന്മാരും "കയ്യേറിയും- കയ്യിട്ടുവാരിയും- നികുതിപ്പണം കൊള്ളയടിച്ചും" സൃഷ്ടിച്ചെടുത്ത ഈ നാട്ടിലെ കുചേലന്മാരെ കെട്ടിപ്പിടിച്ചു ചേർത്തു നിർത്തുവാൻ....

..... ഇടത് ഇസ്ലാമിക് ഭരണത്തണലിൽ ആർത്തുവിളിച്ച് അട്ടഹസിക്കുന്നവരുടെ കയ്യിൽ നിന്നും വിവസ്ത്രയായി ഓടുന്ന പാഞ്ചാലിമാരുടെ മാനം സംരക്ഷിക്കാൻ.....

വേണുനാദം പൊഴിക്കുന്ന കണ്ണൻ ആവേണ്ടിടത്ത് വേണുനാദം ആവണം...........

കാളിയമർദനം ആടുന്ന കൃഷ്ണൻ ആവേണ്ടിടത്ത് കാളിയന്റെ ഫണം തകർക്കുന്ന കൃഷ്ണൻ ആവണം.....

ഗോവർധനം ഉയർത്തി ലോകർക്ക് സംരക്ഷണം കൊടുക്കുന്ന കണ്ണൻ ആകണം......

"അകലട്ടെ ലഹരി ഉയരട്ടെ മൂല്യവും ബാല്യവും "

ശ്രീകൃഷ്ണ ജയന്തി ആശംസകൾ

സനാതന ധർമ്മം എന്നാൽ എന്താണ് ?

ഉത്തരം മുട്ടിക്കുന്ന ചോദ്യമാണെന്ന മട്ടിൽ പലരും ചോദിച്ചു ഞെളിഞ്ഞ് നിൽക്കാറുണ്ട്.

മാത്രമല്ല സനാതന ധർമ്മം എന്നാൽ അത് ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമാണെന്നും

ബ്രാഹ്മണർ മാത്രം അനുഷ്ഠിക്കേണ്ടതാണെന്നും '

സനാതന ധർമ്മത്തെ അംഗീകരിക്കുന്നവർ

സവർണിസത്തെ ഊട്ടിയുറപ്പിക്കുന്നവരാണെന്നുമുള്ള ധാരണ സമൂഹത്തിൽ സൃഷ്ടിക്കുവാൻ ബുദ്ധിയില്ലാത്ത ബുദ്ധിജീവികളുടെ ചപ്പടാച്ചി പ്രസംഗങ്ങൾകൊണ്ട് ഏറെക്കുറെ സാധ്യമായിട്ടുമുണ്ട്.

ധർമ്മം എന്ന പദത്തെ നിർവചിക്കുമ്പോൾ അതിനെ കർത്തവ്യം, കടമ. ചെയ്യേണ്ടത്. ചെയ്യാൻ ബാധ്യതയുള്ളത് , ചെയ്യപ്പെടേണ്ടത്

മാറ്റമില്ലാതെ തുടരേണ്ടത് എന്നീ ക്രിയകളുടെ ഏക രൂപത്തെയാണ് ധർമ്മം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതെല്ലാം കൂടിച്ചേർന്ന ഒരു നയത്തെയാണ് ധർമ്മം എന്ന് പറയുന്നത്.

ധർമ്മം എന്നത് കാലത്തിനും ദേശത്തിനും ജാതി മതങ്ങൾക്കും അതീതമാണ്.

ഇണപ്പക്ഷി മുട്ടയിടാറാകുമ്പോൾ

ആൺ പക്ഷി കൂടൊരുക്കുന്നത് അതിന്റെ ധർമ്മമാണ്.

ആ പക്ഷി  കുഞ്ഞുങ്ങൾക്ക്

ആഹാരം എത്തിക്കുന്നത് അവയുടെ ധർമ്മമാണ്.

മാതാപിതാക്കൾ മക്കളെ സംരക്ഷിക്കുന്നതും , മക്കൾ അവരെ സംരക്ഷിക്കുന്നതും ധർമ്മമാണ്.

ഗുരു തന്റെ അടുക്കൽ അറിവിന് വേണ്ടിയെത്തുന്ന ശിഷ്യർക്ക് യഥാർത്ഥ ജ്ഞാനം പകർന്നു നൽകേണ്ടത്

അവരുടെ ധർമ്മമാണ്..

ശിഷ്യർ അവരെ ബഹുമാനിക്കേണ്ടത് ശിഷ്യധർമ്മമാണ്.

(ബുദ്ധിജീവികളുടെ ഭാഷയിൽ അധ്യാപകരെ വണങ്ങേണ്ടതില്ല അവർ ശമ്പളം വാങ്ങി പഠിപ്പിക്കുന്ന തൊഴിലാളികൾ മാത്രമാണ് )

ഇവിടെ സ്ഥാനങ്ങളുടെ മാറ്റത്തിന് അനുസൃതമായി

ധർമ്മം വ്യത്യസ്തമാണ്.

രാജാവിന്റെ ധർമ്മം

പ്രജകളുടെ ക്ഷേമവും അഭിവൃദ്ധിയും സംരക്ഷണവുമാണ് എങ്കിൽ

അതേ രാജാവിന്റെ സൈനികന്റെ ധർമ്മം

രാജ്യത്തെ ശത്രുക്കളിൽ നിന്നും രക്ഷിക്കലാണ്.

അതേ രാജാവിന്റെ ജനാധിപത്യരൂപമായ മന്ത്രിയുടെയും ജനപ്രതിനിധിയുടെയും ധർമ്മം

രാജ്യത്തുള്ള ഓരോ പൗരന്റെയും

ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകലും

രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും

തുരങ്കം വയ്ക്കുന്ന രാഷ്ട്ര ദ്രോഹ ആശയങ്ങളെയും രാഷ്ട്ര ദ്രോഹികളെയും ഉന്മൂലനം ചെയ്യലുമാണ്.

അതുകൊണ്ടാണ് സനാതനധർമ്മം എന്താണെന്ന് മനസ്സിലാക്കിയ ചിലർ ഈ സനാതന ധർമ്മത്തെ തന്നെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.

ഗൃഹനാഥന്റെ ധർമ്മം അതിഥികളെ സ്വീകരിച്ചിരുത്തുകയും അവരെ വേദനിപ്പിക്കാതെ സംസാരിക്കുകയും

ആവശ്യമെങ്കിൽ അവർക്ക്

ഭക്ഷണപാനീയം നൽകി

അവരെ സ്വീകരിക്കുകയും ചെയ്യലാണ്.

അതിഥിയുടെ ധർമ്മം

കുറേക്കാലം താമസിക്കാൻ ആതിഥ്യം ലഭിച്ചതിന്റെ പേരിൽ

വീടിൻറെ പകുതി ഭാഗത്തിൽ അവകാശം ചോദിക്കാതിരിക്കലാണ്.

ഒരു ഡ്രൈവറുടെ ധർമ്മം

വാഹനങ്ങൾ അതാത് പ്രദേശത്തെ ഗതാഗത നിയമം അനുസരിച്ച് കൊണ്ട്

മാത്രം ഓടിച്ച് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കലാണ്.

ശക്തന്റെ ധർമ്മം ശക്തിയില്ലാത്ത വനെ സംരക്ഷിക്കലാണ്. കൃഷിക്കാരുടെ ധർമ്മം

വിഷമുക്തമായ ഭക്ഷ്യ

ഉത് പന്നങ്ങൾ വിളയിക്കലാണ്.

കച്ചവടക്കാരന്റെ ധർമ്മം കൊള്ളലാഭം എടുക്കാതെ ആവശ്യക്കാർക്ക് വേണ്ടുന്നത് വിതരണം നടത്തലാണ്.

ഭൂമിയുടെ ധർമ്മം നിശ്ചിത വേഗതയിൽ നിശ്ചിത ഭ്രമണ പാതയിൽ സൂര്യനിൽ നിന്നും നിശ്ചിത അകലം പാലിച്ചുകൊണ്ട് ഭ്രമണം ചെയ്യലാണ്.

മുതലാളിയുടെ ധർമ്മം തൊഴിലാളിക്ക്  അർഹമായ കൂലി നൽകുക എന്നതാണ്.

തൊഴിലാളിയുടെ ധർമ്മം ചെയ്ത തൊഴിലിന് അനുസൃതമായി മാത്രം കൂലി വാങ്ങലാണ്.

( നോക്കുകൂലി വാങ്ങുന്നവരെ കുറിച്ചല്ല ഇവിടെ പറഞ്ഞത് )

 ജന്തുവർഗ്ഗത്തിൽ പെട്ട നായയിൽ പോലും ധർമ്മബോധമുണ്ട്.

നായയിൽ അടങ്ങിയിരിക്കുന്ന ധർമ്മം

അന്നം തരുന്ന യജമാനന് വേണ്ടി കാവൽ നിൽക്കലാണ്.

അല്ലാതെ അയൽക്കാരന് വേണ്ടി കുരയ്ക്കലല്ല എന്ന് ചുരുക്കം.

ഓരോ പൗരന്റെയും ധർമ്മം

രാഷ്ട്രത്തിൻറെ ഐക്യത്തിന് അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കലാണ്.

ഇതര രാഷ്ട്രങ്ങളെ മനസ്സിൽ പ്രതിഷ്ഠിച്ചവർക്ക് ഇത് ബാധകമല്ല.

ധർമ്മം എന്നാൽ എന്താണ് എന്നത് ഈ വിധം വിവരിക്കാൻ

വർഷങ്ങൾ തന്നെ വേണ്ടിവരും.

സ്ഥായിയായതും , എന്നെന്നും തുടരേണ്ടതും,  നിലനിൽക്കേണ്ടതും എന്നുള്ള അർത്ഥത്തിന്റെ ഏക പദമാണ് സനാതനം .ഈ സനാതന ധർമ്മം

ഭാരതീയമായതും

ഭാരതീയരുടെ പൂർവികരാൽ

ചിന്തിക്കപ്പെട്ട്

താളിയോല ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടവയുമാണ്.

കടൽ എന്നാൽ എന്താണ് എന്ന് ഒരു വ്യക്തി ചോദിച്ചാൽ കടപ്പുറത്ത് പോയി നിന്ന് കൈ ചൂണ്ടി കാണിക്കാൻ അല്ലാതെ ആ കടലിനെ പൂർണമായും ഒറ്റ ഫ്രെയിമിൽ കാണിക്കുവാൻ എപ്രകാരം സാധ്യമല്ല യോ; അതുപോലെയാണ് . സനാതന ധർമ്മം എന്താണ് എന്ന് ചോദിച്ചാൽ

ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയാത്ത അവസ്ഥയും.

ആ അവസ്ഥയെ ഉത്തരം

മുട്ടലായി

തെറ്റിദ്ധരിച്ചുകൊണ്ട്

കൊഞ്ഞനം കുത്തുകയാണ് ബുദ്ധിയുണ്ടെന്ന് സ്വയം നടിക്കുന്ന ബുദ്ധിയില്ലാത്ത ബുദ്ധിജീവികൾ ..

ധർമ്മം എന്നത് നിയമത്തിൽ അധിഷ്ഠിതമല്ല.

നിങ്ങൾ എനിക്ക് രേഖകൾ ഇല്ലാതെ പണം കടം തന്നു എന്ന് കരുതുക.

നിയമപരമായി ഞാൻ അത് മടക്കി തരേണ്ടതില്ല.കാരണം തെളിവ് ഇല്ലല്ലോ.

അടിസ്ഥാനമാക്കി വിധി പ്രഖ്യാപിക്കുമ്പോൾ തെളിവിനാണ് പ്രാധാന്യം.

എന്നാൽ ധാർമിക പരമായി ഞാൻ മടക്കി തരാൻ ബാധ്യസ്ഥരാണ്.

നിയമത്തെക്കാൾ എത്ര മഹത്വം ഉള്ളതാണ് ധർമ്മം എന്ന് മനസ്സിലാക്കാത്തവരും

സനാതന ധർമ്മം എന്നത് സ്വന്തം

ദേശത്തിൻറെ

പൈതൃകത്തെയും പൈതൃക സംസ്കാരത്തെയും

അനുസ്മരിപ്പിക്കുന്നതിലൂടെ ദേശീയ ബോധം

അത്തരം വ്യക്തികളിൽ  ആരൂഡ മാകുമെന്നത് മനസ്സിലാക്കിയ വരുമാണ് ;

സനാതന ധർമ്മത്തിന്

ബ്രാഹ്മണ പരിവേഷം നൽകി ;

അതിന്റെ മറവിലൂടെ

സനാതന ധർമ്മത്തെ ഇകഴ്ത്താനും പുച്ഛിച്ചു തള്ളാനും ഉന്മൂലനം ചെയ്യുവാനും

കലാരൂപങ്ങളിലൂടെയും പ്രസംഗത്തിലൂടെയും

വികലമായ നയങ്ങളിലൂടെയും

പൂർവികരുടെ ആരാധന രീതികളെ പരിഹസിക്കുന്നതിലൂടെയും ,

അഭിപ്രായസ്വാതന്ത്ര്യം എന്ന

തട്ടകങ്ങളിലൂടെയും ശ്രമിക്കുന്നത്. 

സനാതന ധർമ്മം എന്നത് പവിത്രവും മനുഷ്യവംശത്തിനും പ്രകൃതിയ്ക്കും ഭൂമിയ്ക്കും രാഷ്ട്രത്തിനും എത്രമാത്രം ഗുണപ്രദമാണ് എന്നതും മനസ്സിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു.

ഇ .ഡി . വെങ്കിടേശൻ 

പനമരം :

എന്താണ് സനാതന ധർമ്മം?


സനാതന ധർമ്മം എന്താണ് എന്ന് പോലും അറിയാതെയാണ് വൈദേശിക സങ്കുചിത മത പ്രചാരകരും അവരുടെ റീടൈൽ ഏജൻസി ഏറ്റെടുത്ത കമ്മികളും ലിബറാണ്ടികളും സനാതന ധർമ്മത്തെ എതിർക്കുന്നത്..

കാലാതീതവും എല്ലാം ഉൾകൊള്ളുന്നതുമായ അതിനാൽ തന്നെ പഴകി ദ്രവിക്കാതെ പുതിയ ചിന്തകളാൽ തുടർച്ചയായി അപ്ഡേറ്റ് ചെയ്തു പോരുന്ന ഒരു  ചിന്താധാരയാണ് സനാതനം ധർമ്മത്തിന്റെ കാതൽ.

ഇങ്ങനെയേ ജീവിക്കാവൂ എന്ന് പറയുന്ന ലിഖിത നിയമമല്ല സനാതന ധർമ്മം. അതിനാൽ തന്നെ മനുസ്മ്രിതിയോ നമ്മുടെ പൂർവികർ എഴുതി വെച്ച ഏതൊന്നും സനാതന ധർമ്മത്തിൽ അവസാന വാക്കോ നിയമമോ അല്ല..

ആ ചിന്തകളിൽ ചിലത് കാലങ്ങളോളം നിലനിൽക്കും, ചിലത് കാല ചക്രത്തിൽ മറഞ്ഞു പോകും.. ചിലത് പുതിയ രൂപത്തിൽ വരും, പുതിയ കാലത്തിന്റെ സംഭാവനകൾ വേറെയും.. 

ഇന്നത്തെ സാഹചര്യങ്ങൾ എന്താണോ ശരി  അതാണ്‌ സനാതന ധർമ്മത്തിലെ ശരികൾ.

ശങ്കരന്റെ കാലത്ത് ശങ്കര വചനങ്ങൾ, നാരായണ ഗുരുവിന്റെ കാലത്ത് നാരായണ ഗുരുവിന്റെ വചനങ്ങൾ, ഇന്ന് ഞാനോ നിങ്ങളോ അന്വേഷിച്ചു കണ്ടെത്തുന്ന ശരികൾ.

ആ അന്വേഷണങ്ങൾ, കണ്ടെത്തലുകൾ, സ്വയം ബോധ്യപ്പെടലുകൾ അതാണ്‌ സനാതന ധർമ്മത്തിന്റെ കാതൽ.

ശങ്കരന്റെ വചനങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ തെറ്റാണെന്നു വാദിക്കാൻ സനാതന ധർമ്മത്തിൽ ആരുടേയും അനുവാദം വേണ്ട..

നാരായണഗുരുവിന്റെ വചനങ്ങളിൽ ശരി തെറ്റുകൾ കണ്ടെത്തിയാൽ ആരും നിങ്ങളെ പ്രവാചക നിന്ദ എന്ന പേരിൽ തലവെട്ടില്ല..

ന സ്ത്രീ സ്വാതന്ത്ര്യമർഹത്തി എന്ന മനുസ്മൃതി വാക്യത്തിന്റെ ഉദ്ദേശം എന്ത് തന്നെ ആയാലും അത് പൊളിറ്റിക്കലി കറക്റ്റ് അല്ല എന്ന് വാദിക്കാൻ ആരുടേയും അനുവാദം വേണ്ടാ..

അതിന് പകരമായി ഇന്നത്തെ കാലത്തിനു ചേർന്ന പുതിയ ദർശനങ്ങൾ ഉണ്ടാക്കാനും ആരുടേയും അനുവാദം വേണ്ടാ..

പക്ഷേ വൈദേശിക ലിഖിത മതങ്ങൾക്ക് അത്തരമൊരു വിശാലത അവകാശപ്പെടാൻ സാധിക്കുമോ?

ബൈബിൾ, ഖുർആൻ എന്നിവ ഇഴകീറി പരിശോധിച്ച് തുടങ്ങിയാൽ ഇന്നത്തെ കാലത്തിനു യോജിക്കുന്ന എത്ര പേജുകൾ കണ്ടെത്താൻ സാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?

ഖുർആൻ അതിന്റെ എല്ലാ അർത്ഥത്തിലും ശരിയാവണമെങ്കിൽ താലിബാൻ ചെയ്യുന്നത് പോലെ ലോകത്തെ 1400 വർഷം മുൻപുള്ള സെറ്റപ്പിൽ നിലനിർത്തണം.

പക്ഷേ അതിനുപോലും ഖുർആൻ കാലത്ത് നിലവിളില്ലാത്ത മോഡേൺ ആയുധങ്ങളുടെ സഹായം വേണം എന്നതാണ് അവസ്ഥ..

ബൈബിൾ ആണെങ്കിലോ?

കാലത്തിനു ചേരില്ല എന്ന കാരണം കൊണ്ട് മനുഷ്യർക്ക് തന്നെ ബൈബിൾ പരിഷ്കരിച്ചു പുതിയ നിയമങ്ങൾ എന്ന പേരിൽ ഇറക്കേണ്ടിവന്നു..

അവിടെയാണ് സനാതന ധർമ്മത്തിന്റെ പ്രസക്തി, അന്വേഷണങ്ങളും തിരിച്ചറിവുകളും കാലികമായ മാറ്റങ്ങളും ഉൾക്കൊള്ളാൻ പ്രാപ്തമായ ഒരേയൊരു ജീവിതരീതി സനാതന ധർമ്മമാണ്..

ഇന്നത്തെ ശരികൾ നാളത്തെ ശരികൾ ആവണമെന്നില്ല..

ഒരു ഇസ്ലാം മതവിശ്വാസി ദൈവ നിന്ദ ആരോപിച്ചു ജോസഫ് മാഷുടെ കയ്യോകാലോ വെട്ടും. കാരണം അവന്റെ നിയമങ്ങൾ അവന്റെ ചിന്തകളെ ഒരു കാലഘട്ടത്തിൽ തളച്ചിട്ടതാണ്.. അവനോ അവന്റെ ചിന്തകൾക്കോ ആ കാലഘട്ടത്തിൽ നിന്ന് മോചനമില്ല.. അവൻ മുന്നോട്ട് വന്നാൽ ഇസ്ലാം അല്ലാതാകും..

എന്നാൽ ഒരു ഹിന്ദു ഇതേ അവസ്ഥയിൽ പ്രതികരിക്കുക അവന്റെ ചിന്തകളും ബോധ്യങ്ങളും ഉപയോഗിച്ചാണ്..

ഇന്നത്തെ കാലത്ത് പോലീസ്, കോടതി തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടെന്നും ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇവിടെ നിയമവ്യവസ്ഥ ഉണ്ടെന്നും അവനറിയാം..

അങ്ങനെ സ്വയം ചിന്തിക്കാൻ തുടങ്ങുമ്പോൾ, കാല ചക്രത്തിന്റെ കൂടെ സഞ്ചരിക്കുമ്പോൾ നീ ഹിന്ദുവോ സ്വതന്ത്ര ചിന്തകനോ ക്രിസ്ത്യാനിയോ മുസ്‌ലിമോ ആവട്ടെ സനാതനി ആയിക്കഴിഞ്ഞു..

കാലത്തിന്റെ ശരികളാണ് സനാതനിയുടെ ശരികൾ..

മനുവിന്റെ ശരികളല്ല ശങ്കരന്റെ ശരികൾ, ശങ്കരന്റെ ശരികളല്ല നാരായണ ഗുരുവിന്റെ ശരികൾ ശരികൾ നിശ്ചയിക്കുന്നത് കാലമാണ്..

കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരേയൊരു വീക്ഷണം സനാതന ധർമ്മമാണ്..

അതിനാൽ തന്നെ അത് നാശമില്ലാത്തതും സനാതനവുമാണ് 

Shidhil Shid

Sree Krishna Jayanti | Janmashtami

 


കൊന്നപൂക്കളിൽ

നിന്റെ കിങ്ങിണി

നറും, മന്ദാരപുഷ്പങ്ങളിൽ

നിൻ 

മന്ദസ്മിത കാന്തി നിൻ

മിഴികളിന്നീ ശംഖു പുഷ്പങ്ങളിൽ

നിൻ മെയ്ശോഭകളിന്ദ്ര നീല

മുകിലിൽ, പട്ടാട, പൊൻ വെയിലിലും

കണ്ണാ, വേറൊരു പുണ്യമെന്തു,മിഴികൾക്കെങ്ങും 

ഭവ ദർശനം.

(ONV)

മറ്റൊന്നിതു പോലെ

വേറെയേതുണ്ട്..?

വസന്തങ്ങളൊന്നാകെ

പൂക്കളും,🌹

കാർമുകിലു

കളൊന്നാകെ

നീലവും,💧

സ്വരങ്ങളൊന്നാകെ

ഈണവും☘️

ഋതുക്കളൊന്നാകെ

ചാരുതയും🌺

ഒരു സൃഷ്ടിക്കായി

മാറ്റിവെച്ചെങ്കിൽ

അതാണ് നമ്മുടെ

ശ്രീകൃഷ്ണ സങ്കല്പം.🧡

നിങ്ങൾക്ക് കൃഷ്ണനെ മകനായി 

സങ്കല്പിക്കാം,

അതിന്, യശോദയോ 

നന്ദഗോപരോ ആകണമെന്നില്ല.!

വാത്സല്യത്തോടെ ഒന്നു വിളിച്ചാൽ മതി.🦌

നിങ്ങൾക്ക് കൃഷ്ണനെ, പ്രണയിക്കാനുമാകും .

അതിന് രാധയൊ, ഗോപികയോയാകണമെന്നില്ല.

പ്രേമസ്വരൂപനായി അവനെയൊന്നു സങ്കല്പിച്ചാൽ മതി.!!♥️

നിങ്ങൾക്കൊപ്പം അവൻ

തേരാളിയായി വരും.

അതിന് പാർത്ഥനാകണമെന്നില്ല.

സന്ദിഗ്ദ്ധനായ നിങ്ങളുടെ മുന്നിൽ

കൃഷ്ണനെ പ്രതിഷ്ഠിച്ചാൽ  മാത്രം മതി.!!🦄

സദാസമയവും

ഭത്സിച്ചു കൊണ്ട്

കർണ്ണനെ പോലെയും

ഓരോ ശ്വാസനിശ്വാസവേഗങ്ങളിലും ഭയത്തോടെ

സ്മരിച്ചു കൊണ്ട് ദുര്യോധനനെ പോലെയും നിങ്ങൾക്ക് അവനിൽ

എത്തിച്ചേരാം.!🦋

മുനിമാരിൽ കപിലമുനിയായും,

ഋഷിമാരിൽ വേദവ്യാസനായും,

പാണ്ഡവരിൽ പാർത്ഥനായും,

ശക്തരിൽ സ്ക്ന്ദനായും,

അത്ഭുതങ്ങളിൽ വിഭൂതിയായും...,

മധുരങ്ങളിൽ മധുവായും...

ഗാത്രങ്ങളിൽ നീല 

ഗാത്രമായും,സ്നേഹവും, ജ്ഞാനവും,കരുതലും,കുസൃതിയുമായി പിറവിയെടുത്ത മറ്റൊരു ദേവ സങ്കല്പം ഈ ഭൂവിൽ

വേറേയേതുണ്ട്..?♥️

'ഞാൻ ജനിച്ചിട്ടുമില്ല,

ഞാൻ മരിച്ചിട്ടുമില്ല, നിങ്ങൾ തിരയുന്നിടത്ത് പക്ഷെ ഞാനുണ്ടാകും..' എന്ന് പറയുന്ന, ഒരു ഈശ്വര സങ്കല്പത്തിന്റെ, പിറന്നാൾ ആഘോഷിക്കുന്നതു തന്നെ

എത്ര,മധുരം, മധുരതരം.!!!♥️

"എല്ലാവർക്കും ശ്രീകൃഷ്ണ

 ജന്മാഷ്ടമി ആശംസകൾ"🧡

     കലഞ്ഞൂർ ജയകൃഷ്ണൻ🙏



Wednesday, September 6, 2023

Sree krishna jayanti


"ധർമ്മം - അധർമ്മം എന്നിവ മാത്രമേ ഈ ലോകത്തിൽ നിലനിൽക്കുന്നുള്ളൂ അർജുനാ....

നീ തന്നെ ആലോചിക്കൂ,നിൻ്റെ മുത്തച്ഛൻ ഭീഷ്മരുടെ ധർമ്മം അധർമത്തിൻ്റെ പക്ഷത്ത് നിൽക്കുക എന്നതായിരുന്നു...അതായിരുന്നു ഭീഷ്മരുടെ ശരി...അതായിരുന്നു അദേഹത്തിൻ്റെ നീതി...പൊതുബോധം അങ്ങനെ അല്ലായിരുന്നുവെങ്കിൽ പോലും... അധർമ്മ പക്ഷത്ത് നിന്ന് സ്വന്തം പേര കുട്ടിയോട് പോരാടാൻ അദേഹത്തിന് യാതൊരുവിധ മടിയും ഉണ്ടായിട്ടില്ല...പിന്നെയെന്തിന് നിനക്ക്???

സനാതനമാണ് അർജ്ജുനാ ഞാൻ...ഞാൻ നിനക്ക് ഉപദേശിച്ച് നൽകിയത് സനാതന ധർമ്മവും....അത് പാലിക്കാനും ആചരിക്കാനുമാണ് ഞാനും എൻ്റെ പൂർവികരും നിനക്കത് ഉപദേശിച്ച് നൽകിയത്....അത് നീ ചെയുക...ദുര്യോയധനന്മാർ എപ്പോഴും,എല്ലാ കാലവും അവയെ നശിപ്പിക്കാൻ ഉണ്ടാകും,അവരോട് പൊരുതാൻ അർജ്ജുനന്മാരും...

നിൻ്റെ കഴിവിൻ്റെ പരിമിതി അറിയുന്നത് എനിക്ക് മാത്രമാണ്.... എപ്പോഴൊക്കെ നീ തളരുമ്പോൾ, നിനക്ക് വേണ്ടി ഞാൻ കളത്തിൽ ഇറങ്ങും...ആയുധമെടുത്ത് യുദ്ധം ചെയില്ലാ എന്നേ എന്നിൽ നിന്നും കൗരവർക്ക് പോലും ഉറപ്പ് നേടുവാൻ കഴിഞ്ഞിട്ടുള്ളൂ...പക്ഷേ നിനക്ക് വേണ്ടി യുദ്ധം ചെയ്യുവാൻ,പട നയിക്കുവാൻ ഈ കൃഷ്ണന് ആയുധം വേണമെന്നില്ല എന്ന് അവർ തിരിച്ചറിയുന്നില്ല.....

ആലസ്യം വിട്ട് ഉണരൂ അർജുനാ,ധൈര്യമായി പട പൊരുതൂ..ഈ വിശ്വം മുഴുവനും ഈ സനാതന ധർമ്മത്തെ നശിപ്പിക്കാൻ എത്തിയാലും ഒരൊറ്റ അർജുനൻ മാത്രം പൊരുതാനയി അവശേഷിച്ചാലും, ആ യുദ്ധം നീ ജയിക്കും...

കാരണം,നിൻ്റെ തേരാളി കൃഷ്ണനായിരിക്കും...ഞാൻ പാഞ്ച ജന്യം മുഴക്കി കഴിഞ്ഞു...ഇനി നീ ആലസ്യത്തിൽ നിന്ന് ഉണർന്നാൽ മാത്രം മതി!

ഹാപ്പി ബെർത്ത് ഡേ കൃഷ്ണാ❤️


#Prem Shylesh

ഇന്ത്യയും ഭാരതവും | India and Bhaarath

ഉത്തരം യത് സമുദ്രസ്യ 

ഹിമാദ്രേശ്ചൈവ ദക്ഷിണം 

വർഷം തത് ഭാരതം നാമ

ഭാരതീ യത്ര സന്തതിഃ

(വിഷ്ണുപുരാണം)

സമുദ്രത്തിനു വടക്കും ഹിമാലയത്തിനു തെക്കുമുള്ള സാമ്രാജ്യം ഭാരതം എന്നറിയപ്പെടുന്നു. അവളുടെ സന്തതികൾ ഭാരതീയർ എന്നും അറിയപ്പെടുന്നു 

ഇവിടുത്തെ സ്വാതന്ത്ര്യ സമര സേനാനികൾ വിളിച്ചിരുന്നത് "ഭാരത് മാതാ കി ജയ് " എന്നാണ്


ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ

ദേശീയ ഗാനത്തിൽ പോലും ഭാരതം എന്നാണുള്ളത് . ഭാരതം എന്നാക്കിയാൽ പിന്നെന്താ പ്രശ്നം ??ബര്മയും ശ്രീലങ്കയും ഒക്കെ പേര് മാറ്റി. അപ്പൊ പിന്നെ നമുക്കും ആയിക്കൂടെ


ഭാരത ഖണ്ഠമെന്ന് വ്യക്തമായി ജ്ഞാനപ്പാനയിൽ ഉണ്ടല്ലോ

ഇന്ത്യയും ഭാരതവും | India and Bhaarath

ഒന്നു രണ്ടു പേരോട് ഇന്നലെ തന്നെ പറഞ്ഞിരുന്നതാണ് കേന്ദ്രസർക്കാരിന് ' ഇന്ത്യ ' എന്ന പേര് മാറ്റാൻ ആഗ്രഹമൊന്നുമില്ല എന്ന്.അതിന് കാരണം ഒന്ന് വ്യക്തമാക്കാം.

ഇന്ത്യക്ക് ' ഭാരതം ' എന്നൊരു പേരുണ്ടെന്ന് ഭരണഘടന തന്നെ അംഗീകരിച്ചതാണ്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം തുടങ്ങുന്നത് തന്നെ ' ഇന്ത്യ അതായത് ഭാരതം ' എന്ന വാക്കുകളോടെയാണ്.അതായത് ഇന്ത്യ ഭാരതം തന്നെയാണ്.പിന്നെന്തിന് മാറ്റണം..!

രണ്ടുപേരുകളുടെയും ഉദ്ഭവവും പ്രാധാന്യവും ഒന്ന് പരിശോധിക്കണം. ' ഇന്ത്യ 'എന്ന പദം  ' സിന്ധു ' (Sindhu) എന്ന സംസ്കൃത പദത്തിൻറെ പേർഷ്യൻ രൂപമായ  ഹിന്ദു ( Hindhu)  എന്നതിൽ നിന്ന് ഉരുത്തിതിരിഞ്ഞതാണ്. പേർഷ്യൻ Achamenid സാമ്രാജ്യത്തിന്റെ വടക്കു പടിഞ്ഞാറെ ഇന്ത്യയിലെ കടന്നുകയറ്റം മുതൽ ഇങ്ങോട്ട് തുടർച്ചയായി ഉപയോഗിച്ചുവരുന്ന ഒരു പദമാണ് ഹിന്ദു (Hindhu). പൗരാണിക ഇന്ത്യക്കാരെ ഉപഭൂഖണ്ഡത്തിന് പുറത്തുള്ളവർ പ്രധാനമായും വിളിച്ചിരുന്ന പദവും ഇതുതന്നെയാണ്. ബിസി മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ടറിന്റെ  ഇന്ത്യൻ ആക്രമണത്തിന്റെ സമയത്ത് ഗ്രീക്ക് സ്വാധീന ഫലമായാണ്  Hindhu ( ഹിന്ദു) എന്ന പദം വീണ്ടും മാറ്റം വന്ന് India ( ഇന്ത്യ) എന്ന രൂപത്തിലേക്ക് മാറുന്നത്.B C  4 അം നൂറ്റാണ്ടിൽ മേഗസ്തനീസ് എന്ന ഗ്രീക്ക് സഞ്ചാരി മൗര്യസാമ്രാജ്യത്തെ കുറിച്ചും മറ്റും വിശദമായി പ്രതിപാദിക്കുന്ന ചരിത്ര ഗ്രന്ഥത്തിന് ' Indica' ( ഇൻഡിക്ക) എന്നാണ് പേര് നൽകിയത്. അതായത് ഇന്ത്യ എന്ന പേരിന് ചുരുങ്ങിയത് 2300 വർഷത്തിലധികം പഴക്കമുണ്ട് എന്ന് മാത്രമല്ല സിന്ധു,ഹിന്ദു,ഇന്ത്യ എന്നീ വാക്കുകളുടെ എല്ലാം ഉദ്ഭവം ഏതാണ്ട്  ഒരുപോലെയാണ്.

ഇന്ത്യ എന്ന പേര് ലോകം മുഴുവൻ എത്രകണ്ട് പ്രശസ്തമായിരുന്നു എന്ന് വ്യക്തമാക്കാൻ ഒരുദാഹരണം കൂടി സൂചിപ്പിക്കാം. 14അം നൂറ്റാണ്ടിൽ ക്രിസ്റ്റഫർ കൊളംബസ് എന്ന യൂറോപ്യൻ നാവികൻ ഇന്ത്യ കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. വഴിതെറ്റി അയാൾ എത്തിപ്പെട്ടത് ആകട്ടെ കരീബിയൻ ദ്വീപുകളിലും. ഇന്ത്യയെന്ന് കരുതി അയാള് അതിനെ ' ഇൻഡീസ് ' എന്ന നാമകരണവും ചെയ്തു. അതിൽ നിന്നാണ് പിന്നീട് വെസ്റ്റിൻഡീസ് എന്ന രാജ്യത്തിൻറെ പേര് ഉണ്ടായത്.

ഇനി ഭാരതം എന്ന പേരിലേക്ക് വരാം ഭാരതം എന്ന പേര് ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്. ഋഗ്വേദത്തിൽ പത്ത് രാജാക്കന്മാരുടെ യുദ്ധം ( Dasharajna) എന്നൊരു യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സിന്ധു നദിയുടെ പോഷകനദിയായ രവി ( പരുഷ്ണി) യുടെ തീരത്താണ്  ഈ യുദ്ധം നടന്നതത്രേ. ഭാരത എന്ന ഗോത്രത്തിലെ സുദശ എന്ന രാജാവിനെ സ്ഥാനഭ്രഷ്ടൻ ആക്കാൻ നടത്തിയ ഈ യുദ്ധത്തിൽ അദ്ദേഹത്തിന് എതിരെ  10 ഗോത്ര രാജാക്കന്മാർ അണിനിരന്നു. പക്ഷേ ഭാരത ഗോത്രം യുദ്ധത്തിൽ വിജയിക്കുകയും അവരുടെ ഭൂമി  'ഭാരതാവർഷ 'എന്ന് അറിയപ്പെടുകയും ചെയ്തത്രേ.

മഹാഭാരതം പറയുന്നത് അനുസരിച്ച് ഹസ്തിനപുരത്തിലെ ദുഷ്യന്തന്റെയും ശകുന്തളയുടെയും മകനായ ഭാരതൻ എന്ന ചക്രവർത്തി പാണ്ഡവരുടെയും കൗരവരുടെയും പൂർവികൻ ആയിരുന്നു. അദ്ദേഹം ഭരിച്ചിരുന്ന ഭൂമിയെയാണ് ഭാരതവർഷ എന്നറിയപ്പെട്ടിരുന്നതത്രേ. പ്രധാനമായും ഭാരതം എന്ന പദം പിൽക്കാലത്ത് ഉപയോഗിച്ചിരുന്നത് ഉപഭൂഖണ്ഡം എന്ന സാംസ്കാരിക ഭൂമികയെ സൂചിപ്പിക്കാനാണ്.

ഭാരതത്തിൻറെ അതിരുകൾ അടയാളപ്പെടുത്തുന്ന ഒരു ശ്ലോകം വിഷ്ണുപുരാണത്തിലേതായുണ്ട്.

ഉത്തരം യത് സമുദ്രസ്യ

ഹിമാദ്രൈശ്ചൈവ ദക്ഷിണം

വർഷം തദ് ഭാരതം നാമ

ഭാരതീ യത്ര സംതതിഃ॥

സമുദ്രത്തിന്റെ ഉത്തരഭാഗത്തായും ഹിമാലയ പർവതത്തിന്റെ ദക്ഷിണഭാഗത്തായുമുള്ള ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം എന്നാണ്. ഭരതന്റെ പിൻഗാമികൾ ഇവിടെ നിവസിക്കുന്നു.

എൻറെ അഭിപ്രായത്തിൽ ഭാരതം എന്ന പദം കൂടുതലായി ഉപയോഗിക്കാൻ ശ്രമിക്കാം.പക്ഷേ, അത് ഇന്ത്യ എന്ന പദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് വേണം എന്ന അഭിപ്രായം ശരിയല്ല.രണ്ടു വാക്കുകളും പൗരാണിക കാലം മുതൽക്ക് തന്നെ ഉപഭൂഖണ്ഡത്തെ വിശേഷിപ്പിച്ചിരുന്ന പേരുകളും ഭാരതീയരായ ജനങ്ങൾക്ക് ആവേശം ജനിപ്പിക്കുന്ന നാമങ്ങളുമാണ്.


#India_bharath_bhaarath name_change

ആർട്ടിക്കിൾ 370 നീകിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച മുഹമ്മദ് അക്ബർ ലോൺ | #Mohammad_Akbar_Lone


ആർട്ടിക്കിൾ 370 നീക്കിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച പരാതിക്കാരൻ മുഹമ്മദ് അക്ബർ ലോണിനോട് കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം ആണ് എന്ന് താൻ വിശ്വസിക്കുന്നു എന്നും, ഇന്ത്യൻ ഭരഘടനയോട് കൂറ് പുലർത്തുന്നു എന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു. 

നാഷണൽ കോൺഫെറെൻസ്  നേതാവായ ഇദേഹം 2018ൽ കാശ്മീർ അസബ്ലിയിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച ആൾ ആണ്.


#article_370_muhammad_akbar_Lone_writ

Sreekrishna Kaali | ശ്രീകൃഷ്ണകാളി


 *ശ്രീകൃഷ്ണകാളി*

ശ്രീകൃഷ്ണകാളി ബംഗാളിലെ ഒരു പ്രതീകാത്മക ദേവതയാണ്, ബംഗാൾ സംസ്ഥാനത്തുടനീളം ഇപ്പോഴും വ്യാപകമായി ആരാധിക്കപ്പെടുന്നു.

ഇതിന് പുറകിൽ രസകരമായ നാടോടി കഥകളും പാട്ടുകളും ഉണ്ട് ബംഗാളിൽ.

ശ്രീകൃഷ്ണനും കാളിയും ഒന്നു തന്നെ എന്നതാണ് ആ കഥകളിലെ സങ്കല്പം. ശിവനും പാർവതിയും ഒരു gender role switch നടത്തിയതാണ് കൃഷ്ണനും രാധയും എന്നും പലയിടത്തും റഫറൻസ് ഉണ്ട്..

കാളിയും കൃഷ്ണനും രണ്ട് വ്യത്യസ്ത ദേവതാ സങ്കൽപ്പങ്ങളാണ്.  കാളി രൗദ്ര ദേവതയാണ്, കൃഷ്ണൻ സ്നേഹത്തിന്റെയും അനുകമ്പയുടെയും ദേവനാണ്.  എന്നിരുന്നാലും, മറ്റൊരു തലത്തിൽ, കാളിയും കൃഷ്ണനും യഥാർത്ഥത്തിൽ ഒരേ ദൈവിക സത്തയുടെ രണ്ട് ഭാവങ്ങളാണെന്ന് ചിലർ വിശ്വസിക്കുന്നു.  കാരണം, കാളിയും കൃഷ്ണനും  ഹിന്ദു ദേവതയായ ശക്തിയുടെ ഭാവങ്ങളാണ്.  പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്നത് ഈ ശക്തിയാണ്.  അതുപോലെ, കാളിയും കൃഷ്ണനും ഉൾപ്പെടെ മറ്റെല്ലാ ദേവതകളും അവളുടെ ഉള്ളിൽ അടങ്ങിയിരിക്കുന്നു.  അതിനാൽ, കാളിയും കൃഷ്ണനും യഥാർത്ഥത്തിൽ ഒരേ ദേവതയാണെന്ന് ചിലർ വിശ്വസിക്കുന്നു, വ്യത്യസ്ത രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന് മാത്രം. ഓരോ മനുഷ്യരിലും കാളീഭാവവും കൃഷ്ണഭാവവും ഉണ്ട്.

ഇതിനെ നമുക്ക് ഇന്നത്തെ Gender neutrality എന്ന concept മായി ചേർത്ത് വച്ചു വായിക്കാം. ശങ്കരാചാര്യരുടെ "ശിവോഹം" എന്ന സങ്കല്പത്തിൽ വീക്ഷിക്കാം. അതല്ല "അഹം ബ്രഹ്മാസ്മി" ആയിട്ടോ "തത്വമസി" ആയിട്ടോ കാണാം.

അതിനുള്ള വിശാലമായ ഒരിടം ഹിന്ദുത്വത്തിലുണ്ട്.

ശാക്തേയ-താന്ത്രിക രീതികളുടെ ഒരു സമന്വയ രൂപമായി ഈയൊരു സങ്കല്പം ചേർത്ത് വച്ചതിനു പിറകിൽ ചരിത്രപരമായ കാര്യങ്ങൾ കൂടി ഉണ്ടാകാം.ഒരു കാലഘട്ടത്തിൽ വൈഷ്ണവർ ശാക്തരെ കുറഞ്ഞവർ ആയി കണക്കാക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു ബംഗാളിൽ. ദുർഗാ-കാളി സങ്കല്പത്തിൽ അധിഷ്ഠിതമായ പൂജകളും ആരാധനാരീതികളും ഇന്നും ശക്തമായി നിലനിൽക്കുന്ന ഒരു ഇടം കൂടി ആണവിടെ. ഇത്തരം വിവേചനപരമായ സമീപനം ഹിന്ദുത്വത്തിൽ ഒരിക്കലും ആശാസ്യമായ ഒരു കാര്യമല്ല.ദൈവസങ്കസൽപ്പങ്ങൾ മാത്രമേ മാറുന്നുള്ളൂ ശക്തി ഒന്നാണെന്ന് കാണിക്കാൻ കൃഷ്ണകാളിയുടെ സങ്കൽപ്പത്തിൽ അവിടെ പ്രതിഷ്ഠകൾ വച്ചു ആരാധിച്ചു പോരുന്നു.കൃഷ്ണനും കാളിയും ഒന്നുതന്നെയാണ്...ഭക്തരാണ് ദൈവത്തെ വ്യത്യസ്ത രീതികളിൽ സമീപിക്കുന്നത്.കൃഷ്ണകാളി ഇപ്പോഴും ബംഗാളിലെ ഒരു പ്രതീകാത്മക ദേവതയാണ്, ബംഗാൾ സംസ്ഥാനത്തുടനീളം ഇപ്പോഴും വ്യാപകമായി ആരാധിക്കപ്പെടുന്നു.

Sree Narayana Gurudevan

 1927ൽ പള്ളാത്തുരുത്തിയിൽ ചേർന്ന എസ്.എൻ.ഡി.പി യോഗത്തിൽ വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ അവസാന സന്ദേശം. സനാതനധർമ്മം എന്തെന്ന് ചുരുക്കി വിശദീകരിക്കുന്നു.

"മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ച് മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്. നമ്മുടെ സമുദായ ഘടന എല്ലാ മനുഷ്യരേയും ഒന്നായി ചേർക്കുന്നതായിരിക്കണം. മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേക്കു നയിക്കുന്നതും ആയിരിക്കണം. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നുള്ള "സനാതന ധർമ്മം" അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായിച്ചേർക്കുന്നത് സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്ന് നമുക്ക് തോന്നുന്നു. മതപരിവർത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്ന് വിചാരിക്കുന്നവർക്ക് "സനാതന ധർമ്മം" മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവർത്തനവും സ്വാതന്ത്ര്യ പ്രഖ്യാപനവും ആയിരിക്കുന്നതാണ്."

Kammi Kathakal | Helicopter

 


ഒരു വർഷം 9 കോടി 60 ലക്ഷം രൂപ…❗️

ഈ കരാറിൽ  നിന്നും  എത്രകോടി നോക്കുകൂലിയായി ബിനാമി അക്കൗണ്ടിലേക്ക് ഒഴുകും ?

Kammi Kathakal

 


ഭാരതത്തിലെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി യോഗി


 

വൈദ്യുതി അവകാശം

 


പത്രത്തിന്റെ അവ്യക്തമായ മൂലയിൽ ഒതുക്കിയ  ഈ അറിയിപ്പ്! എല്ലാ പൗരന്മാരും അറിയണമെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന ഈ അറിയിപ്പ്! ഇലക്ട്രിസിറ്റി ഉപഭോക്തക്കളായ സാധാരണ ജനത്തിന്റെ അവകാശങ്ങൾ അറിയാൻ വളരെ ഉപയോഗപ്രദമാണ്. നമ്മൾക്ക് ഇലക്ട്രിസിറ്റി ബോർഡ് തരുന്ന സേവനങ്ങൾ കേന്ദ്രസർക്കാരിൻറെ ഈ നിയമങ്ങൾ അനുസരിച്ചാണോ എന്ന് നമ്മൾ പരിശോധിക്കേണ്ടതും അങ്ങനെ അല്ല എങ്കിൽ അത് ചോദ്യം ചെയ്യേണ്ടതുമാണ്.

Mahatma Gandhi Quote on Sanatan Dharma | Hinduism

Sanatan Hindu Dharma is not circumscribed like the proverbial frog in the well. It is as broad as the ocean. Thus interpreted, it is the property of all humankind, no matter by what name it is called” – M.K. Gandhi. Harijan: August 10, 1947.

കരുണാനിധിയും സ്റ്റാലിനും പിന്നെ ഹൈന്ദവതയും

 തമിഴ്നാട്ടിലെ തന്നെ ഏറ്റവും മികച്ച പൂജാമുറിയുള്ള വീടുകളിലൊന്നാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിന്റേത്. കുലദൈവം ആണ്ടാളമ്മനാണ്. വ്യത്യസ്ത ദേവീഭാവങ്ങളും പിള്ളയാറും ശ്രീകൃഷ്ണനും ശ്രീരാമനും കാശി അന്നപൂർണ്ണേശ്വരിയും ദക്ഷിണാമൂർത്തിയും ഷിർദി സായിബാബയും എല്ലാമുണ്ട് പൂജാമുറിയിൽ. വിളക്കുകളും പൂജാപീഠവും വെള്ളിയിൽ തീർത്തവ. വർഷത്തിൽ ഒരിക്കൽപ്പോലും അണയാതെ നെയ്തിരി കത്തുന്ന വെള്ളിവിളക്ക്. രാവിലെ ഒരു മണിക്കൂറോളം പൂജ. പാലും പഴവും നിവേദ്യം. ചൊവ്വാഴ്ച്ച സ്കന്ദ ഷഷ്ഠി കവചം, തിങ്കളാഴ്ച്ച ശിവപുരാണം, വ്യാഴാഴ്ച്ച വിഷ്ണു സഹസ്രനാമം, മറ്റു ദിവസങ്ങളിൽ ലളിതാ സഹസ്രനാമം എന്നിവയുടെ പാരായണം. പൂജയ്ക്ക് ചെമ്പരത്തിയും അരളിയും ചെമ്പകവും വീട്ടിൽ വളർത്തുന്നു. ഇതിന് തോട്ടക്കാരൻ. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഡിഎംകെ അധികാരം പിടിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചത് പൂജാമുറിയിൽ യുദ്ധ ദേവതയായ വരാഹി ദേവിയെ വച്ച് ആരാധിച്ച ശേഷം. തിരുത്തണിയിൽവച്ച് പൂജിച്ച വേലും നാമക്കൽ ഹനുമാന്റെ ഗദയും പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. സ്റ്റാലിൻ സത്യസായ് ബാബയുടെ ദർശനത്തിന് പോയിട്ടുണ്ട്. സത്യസായ് ബാബ വീട്ടിൽ വന്ന് ആശീർവദിച്ചിട്ടുണ്ട്. വീട്ടിലെ ആണുങ്ങൾ പുറത്തിറങ്ങുന്നതിന് മുൻപ് പൂജാമുറിലെ ഭണ്ഡാരത്തിൽ പണമിടും. കലൈഞ്ജർ കാലം മുതലുള്ള പതിവാണ്. ഇന്നും ആരും തെറ്റിക്കാറില്ല. ഉദയനിധിയും അങ്ങിനെ തന്നെയെന്ന് അമ്മ ദുർഗ സാക്ഷ്യപ്പെടുത്തും.

ആദിത്യ പേടകം സൂര്യനിലേക്ക് കുതിച്ചുയരുമ്പോൾ മലപ്പുറത്തിന് അഭിമാനമായി ശ്രീജിത്ത് പടിഞ്ഞാറ്റിരി


ചരിത്രത്തിൽ മാറാക്കരയും . ആദിത്യ പേടകം സൂര്യനിലേക്ക് കുതിച്ചുയരുമ്പോൾ. മലപ്പുറത്തിന്.. കാടാമ്പുഴക്ക് അഭിമാനമുഹൂർത്തം ഈ ചരിത്രദൗത്യത്തിനു പിന്നിലെ പ്രവർത്തനത്തിൽ പങ്കാളിയായ ശാസ്ത്ര ലോകത്തിന്റെ അഭിമാനം ISRO ശാസ്ത്രജ്ഞൻ ശ്രീജിത്ത്‌ പടിഞ്ഞാറ്റിരിക്ക് അഭിനന്ദനങ്ങൾ

ഇറാനിലെ ബന്ദർ അബ്ബാസ് എന്ന സ്ഥലത്തെ ശ്രീവിഷ്ണു ക്ഷേത്രം

 





AD 1892 ൽ  ഇറാനിലെ ബന്ദർ അബ്ബാസ് എന്ന സ്ഥലത്ത്  നിർമ്മിച്ച ശ്രീവിഷ്ണു ക്ഷേത്രം. അന്നും ഇന്നും.

Hindu Stories

 സ്ത്രീലമ്പടനായിരുന്ന രാവണൻ ലങ്കാപുരിയിൽ സീതയെ പ്രാപിക്കാതിരിക്കാൻ കാരണം "നള കൂബര ശാപം "ആണ്.

  ഒരിക്കൽ സ്വർഗ്ഗ വിജയത്തിന് വേണ്ടി പുറപ്പെട്ട രാവണൻ കൈലാസ പർവ്വതത്തിലെത്തി. സൈന്യങ്ങളെ വൈശ്രവണ രാജധാനിക്കടുത്തു നിർത്തി രാത്രി വിശ്രമിക്കുകയായിരുന്നു.

രാത്രിയുടെ രണ്ടാം യാമം പകൃതിയാകുമ്പോൾ അപ്സര സ്ത്രീകളിൽ അഗ്രഗണ്യയായ രംഭ സർവ്വാഭരണവിഭൂഷയായി ഉറങ്ങിക്കിടന്ന അസുര സൈന്യ മധ്യത്തിൽ കൂടി വൈശ്രവണന്റെ കൊട്ടാരം ലക്ഷ്യമാക്കി പോകുന്നത് രാവണന്റെ ശ്രദ്ധയിൽ പെട്ടു. രംഭയെ തടഞ്ഞ രാവണൻ രംഭ തനിക്ക് വശംവദയാകണം എന്ന് ആജ്ഞാപിച്ചു. എന്നാൽ രംഭ പറഞ്ഞത് " എനിയ്ക്ക് അങ്ങ് ഗുര്യതുല്യനാണ് അതിനാൽ തന്നെ വിട്ടയക്കണം " എന്ന് അപേക്ഷിച്ചു. ഇത് നിരസിച്ച രാവണൽ വീണ്ടും തന്റെ ഇംഗിതം ഉണർത്തിച്ചു. എന്നാൽ താൻ ധർമ്മമാർഗ്ഗം ചിന്തിച്ചാൽ അങ്ങയുടെ സ്നുഷ (മകന്റെ ഭാര്യ) യാണെന്നും പറഞ്ഞു. എന്റെ മകന്റെ പത്നിയാണെങ്കിൽ മാത്രമേ സ്നുഷയാകുന്നുള്ളു എന്നു പറയുകയും ചെയ്തു. രംഭ വീണ്ടു രാവണനോട് പറയുകയുണ്ടായി "അവിടുത്തെ അഗ്രജനായ കുബേരന്റെ പുത്രൻ , എന്റെ പ്രാണപ്രിയനാണ്. നളകുബേരൻ മുപ്പാരിലും യശസ്സാർന്നവൻ, ധർമ്മചര്യ കൊണ്ട് ബ്രാഹ്മണനും, വീര്യം കൊണ്ട് ക്ഷത്രിയനും, ക്രോധത്തിൽ കാലാഗ്നിയും , ക്ഷമാ ഗുണത്തിൽ ഭൂമി - ആ ലോക പുത്രൻ എന്റെ ഭർത്താവാണ്  . അദ്ദേഹത്തിന്റെ അടുത്തേയ്ക്കാണ് പോകുന്നതെന്നും അതിനാൽ തന്നെ വിട്ടയയ്ക്കണമെന്നും അഭ്യർത്ഥിച്ചു " എന്നാൽ ഇതൊന്നും കാമാസക്തനായ രാവണൻ ചെവിക്കൊള്ളാൻ തയ്യാറാകാതിരുന്നപ്പോൾ വീണ്ടും രംഭ പറഞ്ഞു. " രാക്ഷസേശ്വരനായ പിതാവേ, സജ്ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലൂടെ മാത്രമേ നടക്കാവു. അവിടുത്തേ മാനിക്കേണ്ടവളാണ് ഞാൻ , എന്നെ രക്ഷിക്കേണ്ടവനാണ് അവിടുന്ന് " . ഇതൊന്നും കേൾക്കാതെ രാവണൻ ആ തരുണീരത്നത്തെ ബലമായി പിടിച്ച് വിശാലമായ പാറയിൽ കിടത്തി. കാമാന്ധനായ രാക്ഷസേശ്വരൻ രതി ക്രീഢയ്ക്ക് തയ്യാറായി. അതിനു ശേഷം ഭയവും ലജ്ജയും കൊണ്ടു വിറയ്ക്കുന്ന അവൾ ഓടി ചെന്ന് നള കുബേരന്റെ പാദങ്ങളിൽ വീണ് ഉണ്ടായ സംഭവങ്ങൾ മുഴുവൻ ഉണർത്തിക്കുകയും ചെയ്തു. ജ്ഞാനചക്ഷുസ്സുകൾ കൊണ്ട് എല്ലാമറിഞ്ഞ അദ്ദേഹം വെള്ളമെടുത്ത് ആചമനാദി കൃയകൾ ചെയ്തു. കൈകുമ്പിളിൽ തീർത്ഥമെടുത്ത് കൊടിയ ശാപം രാക്ഷസേന്ദ്രന് കൊടുത്തു. "ആഗ്രഹ ലേശമില്ലാത്ത നിന്നെ അവൻ ബലാൽസംഗം ചെയ്തുവല്ലോ?, അതുകൊണ്ട് ഇന്നു മുതൽ അകാമകളായ ഏതു സ്ത്രീകളോടും അവൻ അടുക്കുന്നതല്ല. സമ്മതമില്ലാത്ത ഒരു സ്ത്രീയെ കാമാർത്തിയോടെ പിടിച്ചാൽ അവന്റെ ശിരസ്സ് ഏഴു ഖണ്ഡമായി ഉടനെ ചിന്നി ചിതറും " . ഈ ശാപം സർവ്വ ദേവന്മാരേയും ആനന്ദിപ്പിച്ചു. പാരിടത്തിലുള്ള കുലവധുക്കളുടെ രക്ഷയും ഇതിനാൽ പ്രാപ്യമായി

Sree Krishna Jayanti


ലോക രക്ഷയ്ക്കായി ധർമ്മ പാലകൻ പിറന്ന പുണ്ണ്യദിനം..Sree Krishna Jayanti Ashamsakal ഹരേ രാമ ഹരേ കൃഷ്ണ









എന്തുകൊണ്ട് സനാതന ധർമം ഉത്തമം 🌺🌺🌺(2)

വേദവും , ചാതുർവർണ്യവും...... ജാതിയും നമ്മുടെ ഭാരതത്തിൽ ഉണ്ടായിരുന്ന, ഇപ്പോഴും ചില മനസ്സുകൾ പിന്തുടരുന്ന ജാതി വ്യവസ്ഥ ,വേദങ്ങളിലുള്ളതാണെന്നും പറഞ്ഞു , വേദങ്ങളെയും, സനാതന ധർമത്തെയും അവഹേളിക്കുന്ന ഒരു വിഭാഗമുണ്ട്.

സത്യത്തിൽ വേദങ്ങളിലെവിടെയും  മനുഷ്യന്മാരെ തമ്മിൽ ജാതിയുടെ പേരിൽ തരം തിരിക്കുന്നേയില്ല.

വേദങ്ങളിലുള്ളത് വർണവ്യവസ്ഥയാണു.  4 തരം വർണവ്യവസ്ഥയാണുള്ളത്.

ബ്രാഹ്മണൻ.....ജ്ഞാനത്തിൽ അധിഷ്ഠിതമായ തൊഴിൽ  ചെയ്യുന്നവൻ

ക്ഷത്രിയൻ...... രാജ്യരക്ഷാധിഷ്ഠിതമായ തൊഴിൽ ചെയ്യുന്നവൻ

വൈശ്യൻ...... ധനാധിഷ്ഠിതമായ തൊഴിൽ  ചെയ്യുന്നവൻ.

ശൂദ്രൻ..... സേവനാധിഷ്ഠിതമായ തൊഴിൽ  ചെയ്യുന്നവൻ.

ഇത്തരം കർമങ്ങൾ, അല്ലെങ്കിൽ വർണമുള്ളവൻ  സവർണൻ എന്നും, ഇതിനു നിഷിദ്ധമായി നടക്കുന്നവൻ, അഥവാ കള്ളവും, ചതിയും,അക്രമവുമായി നടക്കുന്നവൻ അവർണൻ ( വർണമില്ലാത്തവൻ )എന്നും അറിയപ്പെടുന്നു.അല്ലാതെ ശൂദ്രനെയല്ല അവർണൻ എന്നു അന്ന് വിശേഷിപ്പിച്ചിരുന്നത്. സ്വന്തം ധർമമായ വർണങ്ങൾ പാലിക്കാത്തവനെയാണ്  വേദങ്ങളിൽ അവർണൻ എന്നു വിളിക്കുന്നത്‌. അതിനാൽ വേദപ്രകാരം  ശൂദ്രൻ അവർണനല്ല. സവർണൻ  തന്നെയാണ്. ബ്രഹ്മണനെ പോലെ വർണമുള്ളവനാണ് അവനും.

  ഒരാൾക്കും വർണം ലഭിക്കുന്നത് ജന്മത്തിലൂടെയല്ല, കർമത്തിലൂടെ മാത്രമാണ്. അതിനാൽ വർണം എന്നത് ആ വ്യക്തിക്ക് തന്റെ ഈഗിതം അനുസരിച്ചു തിരഞ്ഞെടുക്കാവുന്നതാണ്.

ഇനി മനുസ്മ്രിതിയിലെ ജാതി നോക്കാം. 4 ജാതികളാണ്( species എന്ന് അർത്ഥം )വേദങ്ങളിലുള്ളത്. അതു ജന്മത്തെ അടിസ്ഥാനമാക്കിയാണ്..

മുട്ടയിൽ നിന്നു,  വിത്തിൽ നിന്നു,ഊഷ്മാവിൽ നിന്നും, ഗർഭപാത്രത്തിൽ നിന്നും ഉടലെടുക്കുന്നവ എന്നർത്ഥത്തിൽ.അവ അണ്ഡജം, ഉദ്ഭിജം, സ്വെദജം, യോനിജം.

 ഇതിലൊന്നും നമ്മുടെയിടയിലെ ജാതിയുമായി ഇവയ്ക്ക് ഒരു ബന്ധവുമില്ല.

വേദങ്ങളിലെ ജാതി,ശ്രീനാരായാണ ഗുരുവിന്റെ വാക്കുകളിലൂടെ ഇപ്രകാരമായിരുന്നു.

"ഗോവിനു ഗോത്വം 🐄പോലെ മനുഷ്യന് 

 മനുഷ്യത്വം👨 ആണ് ജാതി."

യജുർവേദം 18 ആം അധ്യായത്തിൽ നിന്നും വർണങ്ങളെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നത് കാണാം.

"രുചം നോ ദേഹി

ബ്രാഹ്മനേഷു രുചം

രാജ സുനസ്കൃതി

രുചം വിശ്വേഷ ശൂദ്രഷ്ട

മയി തേഹി രുചം."

(അല്ലയോ പ്രകാശ സ്വരൂപനായ ഈശ്വര ഞങ്ങളുടെ ബ്രഹ്മന്മാരെയും, ക്ഷത്രിയന്മാരെയും, വൈശ്യന്മാരെയും, ശൂദ്രന്മാരെയും   തേജസ്വികളാ

ക്കിയാലും..)

ഇതിലെവിടെ ഉച്ചനീചത്വങ്ങൾ????

 വേദങ്ങളിലെ പുരുഷ സൂക്തത്തിൽ ദൈവത്തിന്റെ പ്രതിരൂപമായ പുരുഷന്റെ ശിരസ്സ് മുതൽ പാദം വരെയുള്ള വിവിധ ഭാഗങ്ങളിലാണ്  വർണങ്ങളുടെ അടിസ്ഥാനം.അതായതു ശൂദ്രൻ ഉൾപ്പെടെ എല്ലാ വർണങ്ങൾക്കും തുല്യമായിരുന്നു സ്ഥാനം.എല്ലാം ഈശ്വരനിൽ നിന്നും നേരിട്ടുണ്ടായതാണ് എന്നായിരുന്നു സങ്കല്പം.

വേദിക് കാലഘട്ടം അവസാനിച്ച 1000BC- 500ബിസി യിൽ രാജഭരണം ശക്തമാവുകയും, വിദേശികൾ കടന്നു വരികയും ചെയ്തതോടെ  വർണ വ്യവസ്ഥ തകരുകയും,700 ACE - 1500ACE യിൽ വർണ വ്യവസ്ഥ പൂർണമായി അപ്രത്യക്ഷമായി ഇന്നു കാണുന്ന ജാതി വ്യവസ്ഥ ഉടലെടുക്കുകയും ചെയ്തു. അതായതു വേദിക് അഥവാ സനാതനധർമ ജീവിതരീതികളിൽ നിന്നും  പൗരാണിക ഭാരതത്തിലെ ജനങ്ങൾ മാറിച്ചിന്തിക്കാൻ തുടങ്ങിയതോടെയാണ്   ഇവിടെ ജാതി വ്യവസ്ഥ ഉടലെടുത്തതെന്നർത്ഥം.

      ജാതിയുടെ പേരിലാണ് ഭാരതത്തിൽ വിഭജനം എങ്കിൽ, അതേസമയത്തു തന്നെ രാജഭരണവും, അധികാരങ്ങളും, കുമിഞ്ഞു കൂടുന്ന സമ്പത്തും, കോളനിവത്കരണവും, പശ്ചിമേഷ്യയിലും അമേരിക്കയിലും, യൂറോപ്പിലും,  നിറത്തിന്റെയും , പരിഷ്കൃതിയുടെയും, പേരിൽ ജനങ്ങളെ  അടിമ മനോഭാവത്തിൽ കാണാൻ തുടങ്ങി.

   1880-1900 വരെ സ്ത്രീകൾക്ക് നീതി നിഷേധിക്കുന്ന നിയമവും,അടിമമനോഭാവവും യൂറോപ്യൻ രാജ്യങ്ങളിൽ ശക്തമായുണ്ടായിരുന്നു.

1840 ടടുത്താണ് യൂറോപ്പിൽ  അടിമത്തം നിർത്തലാക്കി നിയമം പ്രാബല്യത്തിൽ  വന്നത് .1882 നോടടത്തു വരെ  യൂറോപ്യൻ സ്ത്രീകൾക്ക് കുടുംബ സ്വത്തിൽ അവകാശമുണ്ടായിരുന്നില്ല. എന്നുവച്ചാൽ അന്ന് ലോകം മുഴുവൻ മനുഷ്യൻ, മനുഷ്യനെ ജനനത്തിന്റെ  പേരിൽ വിഭജനം ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു എന്നർത്ഥം. ഭാരതത്തിൽ മാത്രമായിരുന്നില്ല....

   ഒന്നുറപ്പിക്കാം   സനാതനധർമം ആണ് ഇന്ത്യയിൽ ജാതിമേൽകോയ്മ കൊണ്ടുവന്നതെന്നു പറയുന്നവർ ഒന്നുകിൽ തുച്ഛമായ അറിവിന്റെ പിൻബലം ഉള്ളവരോ,അല്ലെങ്കിൽ ചില   വിഘടിത താത്പര്യങ്ങളുള്ളവരോ ആകാം.. അതുറപ്പിക്കാം..

                       ( തുടരും )

Krishna Temple made of wood completely

 

ഉറുമ്പൂട്ടൽ 🐜

 

ISRO Chief S.Sudarshan Speech on Vedas

 

Sree Krishna Jayanti

 


വാക്കിനും വർണനയ്ക്കും അപ്പുറത്തുള്ള അദ്ഭുതസത്യമാണ് ഭഗവാൻ ശ്രീകൃഷ്ണൻ. വേണുഗാനവും പാഞ്ചജന്യവും ആ അദ്ഭുതത്തിന്റെ ഇരുവശങ്ങളാണ്. ചെറുശ്ശേരിയ്ക്ക് ഉണ്ണിക്കണ്ണനായും എഴുത്തച്ഛനു മണിവർണനായും പൂന്താനത്തിന് അഞ്ജനശ്രീധരനായും അനുഗ്രഹമരുളിയ ദിവ്യസൗന്ദര്യം. എഴുതിത്തീർക്കാനാവാത്ത കവിത. പൂർണമാവാത്ത വർണചിത്രം. ഭാഷയ്ക്കും സംസ്ക്കാരത്തിനും നിറച്ചാർത്തു നല്കിയ നിത്യവസന്തം. ഭാരതം ലോകത്തിന് സമ്മാനിച്ച മധുരോദാരമായ ബാല്യസങ്കല്പമാണ് ഈ ഗോകുലബാലൻ .

എല്ലാവർക്കും എന്റെ ശ്രീകൃഷ്ണജയന്തി ആശംസകൾ🙏🙏



എല്ലാ സനാതന ധർമ്മ വിശ്വാസികൾക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ   





നമ്പൂതിരിയുടെ ഇല്ലം അച്ചാർ | Namboothiri Illam Pickle

"നമ്പൂതിരിയുടെ ഇല്ലം അച്ചാർ" എന്നറിയപ്പെടുന്ന കേരളത്തിൽ നിന്നുള്ള ബ്രാഹ്മണ മേധാവിത്വ ​​അച്ചാർ. *അമീനുദ്ധീൻ സക്കീറാണ് ഉടമ!


Sree Narayana Gurudevan

 ശ്രീനാരായണഗുരുദേവനെ എതിർക്കാതെ, അദ്ദേഹത്തിന്റെ സന്ദേശങ്ങളെ ഉന്മൂലനം ചെയ്യാനാവാതെ ആർക്കും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാവില്ല.

കാരണം ഗുരുദേവനാണ് ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സനാതന ധർമ്മ പോരാളി. സാമൂഹിക അനാചാരങ്ങളിലേക്കും അതുവഴി ക്രിസ്ത്യൻ മതപരിവർത്തനത്തിലേക്കും കൂപ്പുകുത്തിയ കേരളത്തെ സനാതന ധർമ്മം പറഞ്ഞ് തിരികെ കൊണ്ടുവന്നത് ഗുരുദേവൻ ആണ്.

ഇത് മനസ്സിലാക്കിയ കമ്മിബുദ്ധിജീവികൾ അതിനായിട്ടാണ് അദ്ദേഹം ഹിന്ദുസന്ന്യാസി അല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഹൈന്ദവം എന്നാൽ സവർണ്ണതയും ജാതീയതയും മാത്രമാണെന്ന നുണവാദം ശ്രീനാരായണഗുരുദേവനെ ഹിന്ദു ആയ് കണ്ടാൽ പൊളിയും എന്നവർ മനസ്സിലാക്കി. അതുകൊണ്ട്

ഗുരുദേവനെ ഉൾപ്പെടെ സകല ആചാര്യന്മാരെയും അന്യവത്കരിച്ചതിനു ശേഷം സനാതന ധർമ്മം എന്ന ആശയത്തെ ഉന്മൂലനം ചെയ്യാനായിരുന്നു ദീർഘകാല പദ്ധതി.

എന്താണതിൽ ഇവരുടെ നേട്ടം ?

വൈദേശിക മതപരിവർത്തനത്തിന് വളമിട്ട് വൈദേശിക ഇസമായ കമ്യൂണിസത്തിൽ ഹിന്ദുവിരുദ്ധരെ അണിനിരത്തുക എന്നതാണ് ലോംഗ് ടേം പ്ലാൻ. നേപ്പാളിൽ ഇവർ ഇത് സാധിച്ചെടുത്തതാണ്. ഒരാൾ സെമിറ്റിക് മതത്തിലേക്ക് മതപരിവർത്തനം ചെയ്യുമ്പോൾ ഒരാൾ കുറയുക മാത്രമല്ല ഒരു ശത്രു സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദ്ദേശത്തോടെ ജനിക്കുക കൂടിയാണ്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഉദയനിധി സ്റ്റാലിന്റെ ചിന്താരീതിയും മറ്റൊന്നാകാത്തതിൽ അത്ഭുതമില്ല. പക്ഷേ അത് തുറന്നുപറഞ്ഞ് സകല പദ്ധതിയും പുറത്തായതുപോലെയാണ് ഇപ്പോൾ..

ഉദയനിധി സ്റ്റാലിന്റെ അപക്വതയും ക്രിസ്ത്യൻ തീവ്രമതബോധവും പണിപറ്റിച്ചു. സനാതന ധർമ്മം ആണ് ഈ കൺവേർഷൻ മാഫിയയുടെ ലക്ഷ്യം എന്ന സത്യം പുറത്തായി.

നമുക്ക് സനാതനധർമ്മവും ക്രിസ്ത്യൻ ഇസ്ലാം മതങ്ങളും തമ്മിലൊരു താരതമ്യ പഠനത്തിനും അവസരമൊരുങ്ങി. ബൈബിളിലെ യഹോവയും ഖുറാനിലെ അല്ലാഹുവും പറഞ്ഞതാണോ ശ്രീനാരായണഗുരുദേവൻ പറഞ്ഞ സനാതനധർമ്മമാണോ മനുഷ്യവിരുദ്ധത എന്ന് തുറന്ന് ചർച്ച ചെയ്യപ്പെടട്ടെ.‌

താരതമ്യ പഠനങ്ങളും സംവാദങ്ങളും നടക്കട്ടെ. ഏത് ഫിലോസഫി അനുസരിച്ചാൽ മനുഷ്യന് ഏവരേയും ഉൾക്കൊള്ളാൻ കഴിയും എന്ന് സ്വതന്ത്രമായി മനുഷ്യർ വിലയിരുത്തട്ടെ.

എന്നിട്ട് തമിഴ്നാട്ടിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാഫിയ ആയ കരുണാനിധി കുടുംബത്തെ കോർപ്പറേറ്റ് വിരുദ്ധത പറയുന്ന കമ്യൂണിസ്റ്റുകൾ എന്തിനുവേണ്ടി പിന്തുണയ്ക്കുന്നു എന്നതിലും ചർച്ചവരട്ടെ.

ARUN SOMANATHAN

Kammi Kathakal

 അന്തരിച്ച ലീഡർ കരുണാകരൻ, അപകടത്തെത്തുടർന്ന് തന്റെ നീന്തൽ ചികിത്സയ്ക്കായി ഔദ്യോഗിക വസതിയിൽ ഒരു നീന്തൽക്കുളം ആഗ്രഹിച്ചു. ഇതിനെതിരെ ദാരിദ്ര്യ സിദ്ധാന്തങ്ങൾ ഉദ്ധരിച്ച് CPM മാക്രികൾ  കരുണാകരനെതിരെ നടത്തിയ തെറികൾ, പുകിലുകൾ / പ്രതിഷേധങ്ങൾ മല്ലു പൊതുജനങ്ങൾക്ക് നന്നായി അറിയാം. ഇപ്പോൾ കാരണഭൂതന്റെ ദാരിദ്ര്യ സിദ്ധാന്ത സ്പെഷ്യലിസ്റ്റ് യാത്രയ്ക്ക് ഹെലികോപ്റ്റർ അത്യാവശ്യമാണ്.  ക്ലിഫ് ഹൗസ് നീന്തൽക്കുളത്തിന്റെ വാർഷിക അറ്റകുറ്റപ്പണിക്ക് 40 ലക്ഷം രൂപയാണ് ചെലവ്. പ്രതിവർഷം ഒന്നോ രണ്ടോ തവണ വാഗ്ദാനം ചെയ്യുന്ന, 250-400 രൂപയുടെ കിറ്റ് ഓഫർ, ദാരിദ്ര്യമനുഭവിക്കുന്ന ജീവികൾക്കുള്ള ഏറ്റവും വലിയ ആഡംബര ഇനമാണ്, അതിന്റെ ഓണ വിതരണം ഇപ്പോഴും പൂർത്തിയായിട്ടില്ല! “എല്ലാം ശരിയായി”!  ഹ..ഹാ.ഹ.

Vallathol Malayalam Quotes | മഹാകവി വള്ളത്തോൾ

ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്ത രംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ"..-മഹാകവി വള്ളത്തോൾ 🙏

Hindu Things to Say

 1.ക്രിസ്തുമതത്തിലും ഇസ്‌ലാമിലും ജാതി, സമുദായ വിവേചനങ്ങൾ ധാരാളമുണ്ട്.

2. ആദ്യം കത്തോലിക്കരിലും പ്രൊട്ടസ്റ്റന്റിലും തുടങ്ങുക. പിന്നെ യാക്കോബായക്കാർ, ഓർത്തഡോക്സ്, സിറിയൻ, പെന്തക്കോസ്ത ക്രിസ്ത്യാനികൾ, ലത്തീൻ, ദളിത് ക്രിസ്ത്യാനികൾ, തുടങ്ങിയ വിഭാഗങ്ങൾ.

3. മുസ്ലീങ്ങൾക്ക് സുന്നി, ഷിയ, അഹമ്മദിയ, വഹാബി, മുജാഹിദൻ, ഒസാമ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്.

4. ഈ വിഭജനങ്ങൾക്കുള്ളിൽ അവർക്ക് രാജകുടുംബം, സുൽത്താൻ, ഉന്നത കുടുംബം, ബിസിനസ്സ്, വ്യാപാരം, പുരോഹിതൻ, ഉയർന്ന ജാതി/താഴ്ന്ന ജാതി / വിഭാഗം മതപരിവർത്തന കുടുംബങ്ങൾ എന്നിവ പരിഗണിക്കുന്ന കുടുംബ ടാഗുകൾ ഉണ്ട്.

5. ഈ സംഘങ്ങളെല്ലാം “ഹിന്ദു വിരുദ്ധ” ഹിന്ദു സംഘങ്ങൾക്കൊപ്പം എപ്പോഴും ഹിന്ദു സമുദായ ജാതി വേർതിരിവിനെകുറിച്ചു നാണമില്ലാതെ കുരയ്ക്കുന്നു.

6. എന്നാൽ ഈ വിവിധ മത വിഭാഗിയ ഗ്രൂപ്പുകൾക്കു  അവരൂടെ  ഭിന്നതകൾക്കു പരസ്യമായി പരസ്പരം പോരടിക്കാൻ  ഒട്ടും നാണമില്ല.

7. എല്ലാ പ്രൊട്ടസ്റ്റന്റുകളുടെയും കത്തോലിക്കരുടെയും എല്ലാ രക്തച്ചൊരിച്ചിലുകൾ എല്ലാവർക്കും ഇടയിൽ  സുപരിചിതം. യാക്കോബായക്കാരും ഓർത്തഡോക്സു ഗ്രൂപ്പുകൾ യേശുവിന്റെ നാമത്തിൽ ആധിപത്യത്തിനായി പൊതു തെരുവുകളിലും പള്ളികൾക്കകത്തും പോരാടുന്നു.

8. സുന്നികളും ഷിയകളും പരസ്പരം കൊല്ലാൻ ചാവേർ ബോംബുകളുമായി മത്സരിക്കുന്നു. സുന്നി/ഷിയ രണ്ടുപേരും അഹമ്മദിയാസിനെ കണ്ടാൽ കൊല്ലുന്നു.

9. ഹിന്ദുമതത്തിൽ നിന്ന് വേർപിരിഞ്ഞ സിഖ്, ബുദ്ധ, ജൈന മതങ്ങൾ പോലും പിളർന്നു!

10. ഇനി ഒരു കമ്മ്യൂണിസ്റ്റ് അനുയായി അതിന്റെ വിവിധ ഭാഗങ്ങളുടെ ശ്രേണിയിലുള്ള സംഘങ്ങളുടെ അനുമതിയില്ലാതെ അതിന്റെ സെക്രട്ടറിയെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക, അങ്ങനെ എങ്കിൽ എല്ലാ സഖാക്കളും അവനെ ചവിട്ടി  പുറത്താക്കും. 11.പരസ്പരം പോരടിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ 100 കണക്കിനു പിളർപ്പുകളെ/വിഭജനങ്ങളെക്കുറിച്ചു പറയേണ്ടതുണ്ടോ?

12. പൊതുവെ ഹിന്ദുക്കൾ ഈ സംഘങ്ങളെ തുറന്നുകാട്ടാറില്ല. എന്നാൽ ഷംസീറോ ഉദയനിധി സ്റ്റാലിനോ ഖാർഗെ മകനോ ചിദംബരപുത്രനോ വേണുഗോപാലനോ ആകട്ടെ, എല്ലാ ഹിന്ദു വിരുദ്ധർക്കെതിരെയും തുറന്നുപറയാൻ അഭിമാനികളായ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാം ഹിന്ദുക്കളും എഴുന്നേറ്റു തുടങ്ങണം.

13. ഹിന്ദുക്കളുടെ സനാതന ധർമ്മം ഉയർത്തിപ്പിടിക്കാനുള്ള ശരിയായ സമയമാണിത്

Hindu Things to Say

 മുസ്ലീം കുടുംബ പശ്ചാത്തലമുള്ള തനിക്കായി പോലും തമിഴ്നാട്ടിലെ ജനങ്ങൾ ക്ഷേത്രം പണിതെന്നും അതാണ് സനാതന ധർമ്മത്തിന്റെ അവർണനീയമായ മഹിമയും അപാരതയുമെന്നും ഖുശ്ബു .ആ നാട്ടുകാരോടാണോ ഉദയഗിരി സനാതന ധർമ്മം ഉന്മൂലനം ചെയ്യുമെന്ന് ഭീഷണി ഉയർത്തുന്നതെന്നും അതൊരിക്കൽ  സ്വപ്നത്തിൽ 

പോലും നടക്കാത്ത  കാര്യമെന്നും ഖുശ്ബു . ഇക്കാണുന്ന പ്രക്ഷോഭങ്ങൾക്കല്ലാമുപരി തമിഴ്നാട് ജനത തങ്ങളുടെ വികാരം 2024 ൽ  തെളിയിക്കുമെന്നു ഉറപ്പാണെന്നും അവർ കൂട്ടിച്ചേർത്തു.

Hindu Things to Say


മനുഷ്യത്വം ഇല്ലാത്ത മതം നശിക്കണമെന്ന് മല്ലികാര്ജുന് ഖർഗയുടെ മകൻ പ്രിയങ്ക് ഖാർഗെ
സനാതന ധർമമെന്നാൽ ജാതി വ്യവസ്ഥയാണ്. അതിനാൽ അതു നശിക്കണമെന്ന് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം.
എല്ലാ പാർട്ടികൾക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നു, ഉദയനിധി സ്റ്റാലിനെ പിന്തുണച്ചു K C വേണുഗോപാൽ.
സനാതന ധർമം, അഥവാ ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയോടുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ ആണ്. ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ബിജെപിക്കില്ലെന്ന് പറയുന്നവരുടെ തനിനിറം ഹിന്ദു വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല

Narendra Modi Things | നരേന്ദ്രമോദി കാര്യങ്ങൾ

 ജർമ്മനിയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ സ്റ്റാഫ് മോദിജിയെക്കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റിൽ എഴുതിയിരിക്കുന്നു!

അവൾ എഴുതി...........

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ജർമ്മനിയിൽ വന്നപ്പോൾ തന്റെ ബന്ധുക്കളായ 40 ഓളം പേരെ കൂടെ കൂട്ടി.

അവരുടെ താമസത്തിനായി ആകെ അഞ്ച് ഹോട്ടലുകൾ (എല്ലാം ഫൈവ്-സ്റ്റാർ) ബുക്ക് ചെയ്തു.

എല്ലാ ബന്ധുക്കളും എല്ലാ ദിവസവും വിലകൂടിയ മാളുകളിൽ സാധനങ്ങൾ വാങ്ങുകയും ലക്ഷക്കണക്കിന് രൂപയ്ക്ക് സാധനങ്ങൾ വാങ്ങുകയും ചെയ്തു.

മുഴുവൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെയും പേരിലാണ് ബില്ലുകൾ ഈടാക്കിയത്.

മൻമോഹൻ സിങ്ങിന്റെ പര്യടനത്തിന്റെ നാണയത്തിലുടനീളം ഇതായിരുന്നു ദൈനംദിന കഥ.

സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ മുഴുവൻ ഇന്ത്യൻ-സ്റ്റാഫ് സേവകരും അവരുടെ എല്ലാവരുടെയും മുന്നിൽ നൃത്തം ചെയ്യാറുണ്ടായിരുന്നു.

മൻമോഹൻജി ഒരിക്കൽ പോലും എംബസിയിൽ വരുകയോ ഞങ്ങളെ കാണുകയോ ചെയ്തിട്ടില്ല.

ഇപ്പോൾ പ്രധാനമന്ത്രിയായി മോദിജി ജർമ്മനിയിൽ രണ്ടുതവണ വന്നപ്പോൾ, മുഴുവൻ ജീവനക്കാരും വീണ്ടും അതേ ഷോ പ്രതീക്ഷിച്ചിരുന്നു.

പക്ഷേ മോഡിജി ഒറ്റയ്ക്ക് വന്നതിൽ ഞാൻ അത്ഭുതപ്പെട്ടു!

ബന്ധുക്കളുടെ സൈന്യമില്ല.

അതിനാൽ സെക്യൂരിറ്റി & സേഫ്റ്റി കാരണങ്ങളാൽ ഹോട്ടലിന്റെ ഒരു നില മാത്രം പൂർണ്ണമായി ബുക്ക് ചെയ്തു.

മാളുകളിൽ ഷോപ്പിംഗ് ഇല്ല

അവർ മുഴുവൻ സമയ ജോലിയിൽ വ്യാപൃതരാണ്.

എംബസി ജീവനക്കാരെ ചാംചഗിരി ചെയ്യാൻ അനുവദിച്ചില്ല;

പകരം, ജീവനക്കാർ അവരുടെ ഓഫീസിലെ ദൈനംദിന ജോലികൾ തുടർന്നു.

വാസ്തവത്തിൽ, ഞങ്ങൾ എല്ലാ ഡാറ്റയും ശേഖരിച്ച് ഫയൽ ഫോൾഡറിൽ ഇടുന്ന തിരക്കിലായിരുന്നു, ഞങ്ങൾക്ക് മൂന്ന് ദിവസത്തേക്ക് വീട്ടിൽ പോകാൻ കഴിഞ്ഞില്ല.

തന്റെ തിരക്കുകൾക്കിടയിലും, മോദിജി കുറച്ച് സമയമെടുത്ത് എംബസിയിലെത്തി, സന്ദർശനം വിജയിപ്പിച്ചതിന് എല്ലാവർക്കും ക്രെഡിറ്റ് നൽകി, എല്ലാവരും അദ്ദേഹത്തോടൊപ്പം ഒരു ചായയും കഴിച്ചു.

ഇത് ഒരു വലിയ വ്യക്തിയെ പരിചയപ്പെടുത്തുന്നു!

സുഹൃത്തുക്കളേ, വർഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് സത്യസന്ധനായ ഒരു പ്രധാനമന്ത്രിയെ ലഭിച്ചു, അദ്ദേഹത്തെ ബഹുമാനിക്കുക;

ഓരോ തവണയും അവരെ തരംതാഴ്ത്തുന്ന പ്രതിപക്ഷത്തെ തോൽപ്പിച്ച് അവരെ പാഠം പഠിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക.

സത്യസന്ധത ഇഷ്ടപ്പെടുന്നവർ മാത്രമേ ഈ സന്ദേശം ഷെയർ ചെയ്യൂ

കടപ്പാട്

Ramachandran

Hindu Things to Say


ഹിന്ദുമതത്തിൽ ഉള്ളവരെ ഉന്മൂലനം ചെയ്യണം എന്ന് പറയുന്നതും കോൺഗ്രസിന് അഭിപ്രായ സ്വാതന്ത്ര്യം ആണ്. പക്ഷെ നുപൂർ ശർമ, ഖുർആൻ ഉദ്ധരിച്ചു കാര്യങ്ങൾ പറഞ്ഞാൽ അതു മതസ്പർദ്ധയും

ഇന്ത്യ വൈകാതെ ഭാരതമാവുമെന്ന് സൂചന | India_bharat

പേർഷ്യയെ   ഇറാൻ എന്ന് മാറ്റി  .. ആർക്കും പരാതിയില്ല ..സിയാം  നെ  തായ്‌ലൻഡ് എന്ന് മാറ്റി  .. ആർക്കും പരാതിയില്ല ..സിലോണിനെ  ശ്രീലങ്ക എന്ന് മാറ്റി ..  ആർക്കും പരാതിയില്ല ..ബെർമയെ  മ്യാന്മാർ എന്ന് മാറ്റി ... ആർക്കും പരാതിയില്ല ..കംപ്യൂച്യ യെ  കംബോഡിയ എന്ന് മാറ്റി   ആർക്കും പരാതിയില്ല ..ഇന്ത്യയെ  ഭാരതം എന്ന് മാറ്റുമ്പോൾ ആർക്കാണ് പരാതി  ?? 

ജോർജിയ ഒക്ടോബർ മാസം ഇനി മുതൽ ഹിന്ദു പൈതൃകമാസമായി ആചരിക്കും

 


ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനമായ ജോർജിയ ഒക്ടോബർ മാസം ഇനി മുതൽ ഹിന്ദു പൈതൃകമാസമായി ആചരിക്കും. ഗവർണർ ബ്രയാൻ കെംപാണ് ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ സമൂഹം രാജ്യത്തിന് നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് ഈ ആദരം.

സംസ്ഥാനത്ത് ഹിന്ദു സംസ്‌കാരവും ആത്മീയ പൈതൃകവും പ്രചരിപ്പിക്കുന്നതിന് ഒക്ടോബർ മാസത്തെ പ്രയോജനപ്പെടുത്തുമെന്ന് ഗവർണർ ബ്രയാൻ കെംപിന്റെ ഓർഡിനൻസിൽ പറയുന്നു. ഇന്ത്യൻ സമൂഹം ജോർജിയയിലെ വികസനത്തിന് നിർണായണ സംഭാവനയാണ് നൽകിയതെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. പബ്ലിക് റിലീജിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന പ്രകാരം സംസ്ഥാനത്തെ നാല് ശതമാനത്തോളം ജനങ്ങൾ ഹിന്ദുക്കളാണ്.

2022 ഏപ്രിലിൽ ഹിന്ദു ഫോബിയയ്‌ക്കെതിരെ സംസ്ഥാനം പ്രമേയം പാസാക്കിയിരുന്നു. ഖലിസ്ഥാനികൾ അടക്കം നടത്തുന്ന ഹിന്ദുമത വിരോധത്തെ അപലപിച്ചായിരുന്നു പ്രമേയം പാസാക്കിയത്. ലോറൻ മക്‌ഡൊണാൾഡും ടോഡ് ജോൺസും ചേർന്നാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. 2022 ജൂലൈയിൽ പുറത്തുവന്ന റുട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

Kerala Story

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഇന്ത്യയും മേക്ക് ഇൻ ഇന്ത്യ മിഷനും സാക്ഷാത്കരിക്കുന്നതിൽ മുൻനിര സംസ്ഥാനമാണ് ഉത്തർപ്രദേശ് . മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. യമുന എക്‌സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിർമാണത്തിലിരിക്കുന്ന ടോയ് പാർക്ക് ക്ലസ്റ്ററും ഇതിലെ ഒരു പ്രധാന കണ്ണിയാണ്. സെക്ടർ 33ൽ സ്ഥാപിക്കുന്ന ഈ പാർക്കിൽ വ്യവസായ യൂണിറ്റുകളുടെ തറക്കല്ലിടലും ഉദ്ഘാടന പരിപാടികളും തുടർച്ചയായി നടന്നുവരുന്നു.

അടുത്ത ഒരു വർഷത്തിനുള്ളിൽ ഇവിടെയുള്ള എല്ലാ വ്യവസായ യൂണിറ്റുകളും ഉൽപ്പാദനം ആരംഭിക്കും . അതോടെ ഇന്ത്യയുടെ കളിപ്പാട്ട വിപണി ചൈനയെ മറികടന്ന് ലോക വേദിയിൽ തങ്ങളുടെ സ്ഥാനം കൈയ്യടക്കും . ഇന്ത്യയിൽ നിർമ്മിച്ച കളിപ്പാട്ടം ലോകത്തെ 50 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് . ഈ കളിപ്പാട്ട പാർക്ക് വരുന്നതോടെ കൂടുതൽ ഉൽപ്പാദനത്തോടൊപ്പം കൂടുതൽ കയറ്റുമതിയും ഉറപ്പാക്കും.

കഴിഞ്ഞ ദിവസം ടോയ് പാർക്കിൽ വ്യവസായ യൂണിറ്റുകളുടെ നിർമ്മാണത്തിന് YIDA പ്രസിഡന്റ് അനിൽ കുമാർ സാഗർ ശിലാസ്ഥാപനം നടത്തിയിരുന്നു. സെക്ടർ 33ൽ 100 ​​ഏക്കർ സ്ഥലത്താണ് ടോയ് പാർക്ക് നിർമിക്കുന്നത് . വിവിധ വിഭാഗങ്ങളിലായി 142 പ്ലോട്ടുകൾ അതോറിറ്റി അനുവദിച്ചിട്ടുണ്ട്, അതിൽ 91 യൂണിറ്റുകൾക്ക് ചെക്ക് ലിസ്റ്റ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം 39 യൂണിറ്റുകളുടെ പേരിൽ പട്ടയ നടപടിയും പൂർത്തിയായി. അതിനിടെ, ഇൻഡസ്ട്രിയൽ ടോയ് പാർക്ക് ക്ലസ്റ്ററിൽ ഫാക്ടറി നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിട്ടു.


അടുത്ത ഒരു വർഷത്തിനുള്ളിൽ നിരവധി ഫാക്ടറികളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉൽപ്പാദനം ആരംഭിക്കുമെന്ന് ദി ടോയ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അജയ് അഗർവാൾ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയിൽ കുറവുണ്ടായപ്പോൾ കയറ്റുമതി വർധിച്ചതായി അദ്ദേഹം പറഞ്ഞു. ഈ കയറ്റുമതി 60 ശതമാനത്തിനടുത്താണ്. ഇത് പ്രധാനമന്ത്രി മോദിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ ദൗത്യം പൂർണ്ണമായും സാക്ഷാത്കരിക്കുന്നു.

സോഫ്റ്റ് കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, തടി കളിപ്പാട്ടങ്ങൾ, കളിപ്പാട്ടങ്ങൾ, സ്ലൈഡുകൾ, ബോർഡ് ഗെയിമുകൾ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, കളിപ്പാട്ടങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഈ ക്ലസ്റ്ററിൽ നിർമ്മിക്കും. കളിപ്പാട്ട വ്യവസായത്തിലെ വൻകിട കമ്പനികൾ സോഫ്റ്റ് ടോയ് നിർമാണ യൂണിറ്റുകൾ, റൈഡ് ഓഫ് ടോയ് യൂണിറ്റുകൾ, ഇലക്ട്രോണിക് കളിപ്പാട്ട നിർമാണ യൂണിറ്റുകൾ, മെക്കാനിക്കൽ കളിപ്പാട്ടങ്ങൾ കൂടാതെ കളിപ്പാട്ടങ്ങൾക്കുള്ള ഇലക്ട്രോണിക് ട്രാൻസ്ഫോർമറുകൾ, ഇലക്ട്രിക്കൽ കളിപ്പാട്ടങ്ങൾ എന്നിവ ഇവിടെ അനുവദിച്ച പ്ലോട്ടുകളിൽ സ്ഥാപിക്കും. ഫൺ സൂ ടോയ്‌സ് ഇന്ത്യ, ഫൺ റൈഡ് ടോയ്‌സ് എൽഎൽപി എന്നിവയും മറ്റ് നിരവധി കമ്പനികളും ഇതിൽ ഉൾപ്പെടുന്നു. ഈ ടോയ് പാർക്ക് ക്ലസ്റ്ററിന്റെ നിർമ്മാണത്തിലൂടെ ഏകദേശം 1100 കോടി രൂപയുടെ നിക്ഷേപവും, 6000 പേർക്ക് പ്രത്യക്ഷ-പരോക്ഷ തൊഴിലവസരങ്ങളുമാണ് ലക്ഷ്യം.

Hindu Things to Say

 


കശ്മീരിലും അരുണാചൽ പ്രദേശിലും ജി 20 സമ്മേളനം നടത്തരുതെന്ന് പാകിസ്താനും ചൈനയും; എതിർപ്പ് തള്ളി പ്രധാനമന്ത്രി


കശ്മീരിലും അരുണാചൽ പ്രദേശിലും ജി 20 സമ്മേളനം നടത്തരുതെന്ന പാകിസ്താന്റെയും ചൈനയുടെയും എതിർപ്പ് തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്തിന്റെ ഏത് ഭാഗത്തും യോഗങ്ങൾ നടത്താൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ തർക്ക പ്രദേശമായതിനാൽ ഇവിടെ പരിപാടി നടത്തരുതെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട് . എന്നാൽ ഇത് ഇന്ത്യ അംഗീകരിക്കില്ലെന്നാണ് ശക്തമായ ഭാഷയിൽ പ്രധാനമന്ത്രി മറുപടി നൽകിയത് .

നമ്മുടെ രാജ്യം വിശാലവും മനോഹരവും വൈവിധ്യങ്ങൾ നിറഞ്ഞതുമാണ്. രാജ്യത്ത് ജി20 സമ്മേളനം നടക്കുമ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും യോഗങ്ങൾ നടക്കുന്നത് സ്വാഭാവികമാണ്.’സൗനോ സാത്ത് സൗ വികാസ്’ രാജ്യത്തിന് മാത്രമല്ല ലോകത്തിനും വഴികാട്ടിയാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജി20 മീറ്റിംഗിലെ നമ്മുടെ വാക്കുകളെയും കാഴ്ചപ്പാടിനെയും ലോകം കാണുന്നത് വെറും ആശയങ്ങളായല്ല, മറിച്ച് ഭാവിയിലേക്കുള്ള വഴികാട്ടിയായാണ്.

ജി 20 യുടെ ഇന്ത്യയുടെ അധ്യക്ഷസ്ഥാനം നിരവധി നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അവയിൽ ചിലത് തന്റെ ഹൃദയത്തോട് വളരെ അടുത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ ജിഡിപിയിൽ കേന്ദ്രീകരിച്ചിരുന്ന ലോകത്തിന്റെ വീക്ഷണം ഇപ്പോൾ മനുഷ്യരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പരിവർത്തനത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു.

ഇന്ത്യയെ വളരെക്കാലമായി 100 കോടി പട്ടിണിക്കാരുടെ രാജ്യമായാണ് ലോകം കണക്കാക്കിയിരുന്നത് . എന്നാൽ ഇപ്പോൾ 100 കോടി അതിമോഹമുള്ള മനസ്സുകളുടെയും 200 കോടി നൈപുണ്യമുള്ള കൈകളുടെയും രാജ്യമായി മാറി . താമസിയാതെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Swami Vivekananda Malayalam Quotes | Malayalam Quotes

"ഒരു ഹിന്ദു മതം മാറുമ്പോൾ, ഹിന്ദുമതത്തിൽ നിന്ന് ഒരാൾ കുറയുകയല്ല, മറിച്ചു ഹിന്ദു മതത്തിന് ഒരു ശത്രു ഉണ്ടാകുകയാണ്  ചെയ്യുന്നത്:" - സ്വാമി വിവേകാനന്ദൻ


#swami_vivekananda_malayalam_quotes

Periyar Images Collection

 


Sree Krishna Jayanthi (Sreekrishna_Jayanti)


ശ്രീകൃഷ്ണജയന്തി @ കോഴിക്കോട് .... ഉണ്ണിക്കണ്ണനായി മുഹമ്മദ് യഹിയ.... ശോഭായാത്രയിൽ ഒപ്പം നടന്ന് ഉമ്മയും ....സ്വന്തം മതത്തിലും ആചാരത്തിലും വിശ്വസിച്ച് കൊണ്ട് പേരക്കുട്ടിയ്ക്ക് വേണ്ടി ശോഭയാത്രയിൽ പങ്കെടുത്ത മുഹമ്മദിനും അവരുടെ കുടുംബത്തിനും ആകട്ടെ ഇന്നത്തെ .

  
👍 ......

Proud India

 


ഭാരതം ലോകത്തിനു വിളക്ക്. 🙏

ഭാരതത്തിന്റെ സംസ്കാരം ലോകത്തോട്‌ വിളിച്ചു പറഞ്ഞ നന്മയുടെ കഥ

ഹിറ്റ്ലർ പോളണ്ട് പിടിച്ചടക്കിയപ്പോൾ ജർമൻ ജനതയിൽ നിന്നും രക്ഷ നേടാൻ വേണ്ടി 500 സ്ത്രീകളെയും 200 കുട്ടികളെയും ഒരു കപ്പലിൽ ആക്കി എവിടെക്കെങ്കിലും പോയി രക്ഷപെട്ടു കൊള്ളാന് സൈന്യം ക്യാപ്റ്റന്  നിർദേശം നൽകി. 

നിങ്ങൾ ജീവിക്കുക ആണെങ്കിൽ ഇനിയും കാണാം എന്നായിരുന്നു ആ രാഷ്ട്രത്തിന്റെ അവസാന സന്ദേശം. 

ആ കപ്പൽ അഭയം ലഭിക്കുന്നതിന് വേണ്ടി യൂറോപ്പ് മുഴുവൻ കറങ്ങി, മുസ്ലിം രാജ്യങ്ങള്‍ ആയ ഇറാനിലും പോയി, രക്ഷ ഇല്ല, അവസാനം ഭാരതത്തില്‍  വന്നു ബോംബെയിൽ പക്ഷെ ബ്രിട്ടീഷ്‌ ഗവണ്മെന്റ് അനുവാദം കൊടുത്തില്ല. 

പക്ഷെ ജാംനഗറിലെ രാജാവ് വിജയ്‌ സിംഗ് അവരെ സ്വീകരിച്ചു. കപ്പൽ നങ്കൂരമിടാൻ അനുവദിച്ചു. സ്ത്രീകൾക്കും കുട്ടികള്ക്കും അവിടെ സ്വസ്ഥമായി ജീവിക്കാൻ പാർപ്പിടം കൊടുത്തു. കുട്ടികൾക്ക് മിലിറ്ററി സ്കൂളിൽ പഠിക്കാനുള്ള സൗകര്യവും ചെയ്തു കൊടുത്തു. 

രണ്ടാം ലോകമഹായുധം അവസാനിച്ചു 9 വര്ഷത്തിനു ശേഷം അഭയാർത്ഥികൾ തിരിച്ചു അവരുടെ നാട്ടിലേക്കു പോയി. 

അതിലൊരു വിദ്യാർഥി പിന്നീട് പോളണ്ടിലെ പ്രധാനമന്ത്രി ആയി. 

പോളണ്ടിൽ റോഡുകൾക്ക് ഈ രാജാവിന്റെ പേര് കൊടുത്തു. കൂടാതെ വിജയ്‌ സിംഗ്ന്റെ പേരിൽ ധാരാളം സ്കീംകൾ ഉണ്ട് പോളണ്ടിൽ . അവിടുത്തെ പത്രങ്ങൾ വർഷത്തിൽ ജാം സാഹിബിന്റെ പേരിൽ ആർട്ടിക്കിൾ എഴുതും . അവർ വർഷത്തിൽ ഒരിക്കൽ ഇവിടെ വരുകയും ജാംനഗർ സന്ദർശിക്കുകയും, പൂർവികരെ കുറിച്ച് സ്മരിക്കുകയും ചെയ്യുന്നു. 

പണ്ട് കാലം മുതൽക്കേ ഭാരതത്തിന്റെ സന്ദേശം 

"വസുധൈവ കുടുംബകം"

 ലോകമേ തറവാട് എന്ന് തന്നെ ആണ്, ഭാരതത്തിന്റെ സഹിഷ്ണുതയും ലോകം മുഴുവൻ അറിയാവുന്നതുമാണ്. 

ഈ രാഷ്രത്തിനകത്തു ഭാരതത്തിന്റെ സഹിഷ്ണുതയെ  ചോദ്യം ചെയ്യുന്നു. ലോകത്തിലെ എല്ലാ ജനങ്ങളും സുഖവും സമാധാനവും ഉള്ളവരായി തീരട്ടെ എന്ന് പ്രാർത്ഥിച്ചവരാണ് നമ്മൾ.. എല്ലാറ്റിനെയും മുഖം നോക്കാതെ സ്വീകരിച്ചു അഭയം കൊടുത്തവരാണ് നമ്മൾ.... 🇮🇳

എന്നും അഭിമാനിക്കാം ഈ സംസ്കാരത്തെ കുറിച്ച് 🙏🏻🇮🇳

(കടപ്പാട് :സുദർശനം )

Sree Narayana Gurudevan -|



ജാത്യാന്ധകാരത്തിന്റെ കൂരിരുട്ടിൽ നവോത്ഥാന വിപ്ലവത്തിന്റെ കൊടുങ്കാറ്റ് വീശിച്ച യുഗപുരുഷൻ

എല്ലാത്തരം സാമൂഹ്യതിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ വ്യക്തി…മനുഷ്യവംശത്തിന്റെ യാത്രാവഴികളില്‍ ഒരു കിടാവിളക്കായി ശ്രീനാരായണഗുരു പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നു. വിഭാഗീതയകളില്ലാത്ത, ഒരുതരത്തിലുമുള്ള വേലിക്കെട്ടുകളില്ലാത്ത യോഗമായിരുന്നു ഗുരുവിന്റെ സ്വപ്നം. എല്ലാത്തരം അടിച്ചമര്‍ത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. മാവിലയുടെ ആകൃതിയിലുള്ള വലിപ്പച്ചെറുപ്പം പ്രകൃതിയില്‍ ഇല്ലെന്നുപറഞ്ഞ ഗുരുവിന്റെ ദര്‍ശനങ്ങളുടെ മഹത്വം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇനി വരുന്ന തലമുറകള്‍ക്കും ആ ദര്‍ശനങ്ങള്‍ പകര്‍ന്നുനല്‍കാന്‍ മനുഷ്യരാശിക്ക് കഴിയട്ടെ 

Kerala Story | Muthalaq